തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക് (ബഹുദൈവാരാധന). തബ്ലീഗ് ജമാഅത്തുകാരുടെ പ്രസിദ്ധ പുസ്തകമായ അമലുകളുടെ മഹത്വങ്ങളിലുള്ള ശിർക്കിന്റെ ഒരുദാഹരണം താഴെ: മുകളിലത്തെ പുസ്തകത്തിലെ പേജിന്റെ ചിത്രം വ്യക്തമെല്ലങ്കിൽ താഴെ വായിക്കാം: 22. അബൂബക്കർ ഇബ്നുൽമുഖ്രിയ്യ് പറയുന്നു - ഞാനും ഇമാം ഥബ്റാനിയും അബുഷ് ഷൈഖും മദീനായിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ആഹാരത്തിനു ഒന്നും കിട്ടിയില്ല. നോമ്പിനുമേൽ നോമ്പ് നോറ്റുകൊണ്ടേയിരുന്നു, രാത്രി ആയാൽ ഇഷായോടടുത്തു പരിശുദ്ധ ഖബറിൽ ചെന്ന് 'യാ, റസൂലല്ലാഹ് , വിശപ്പ് എന്നു പറഞ്ഞിട്ട് മടങ്ങിവന്നിരുന്നു, എന്നോട് അബുൽ ഖാസിം ഥബ്റാനി 'ഇരിക്കൂ ! ഒന്നുകിൽ വല്ലതും ഭക്ഷിക്കാൻ കിട്ടും ഇല്ലെങ്കിൽ മരിക്കാം' എന്ന് പറഞ്ഞു. ഇബ് നുൽമുഖ്രിയ്യ് പറയുന്നു: ഞാനും അബുഷ് ഷൈഖും എഴുന്നേൾക്കുകയും ഥബ്റാനീ അവിടെതന്നെ ചിന്താകുലനായിരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു അലവിയ്യ് വന്നു കതകുമുട്ടി. ഞങ്ങൾ ചെന്ന് കതകുതുറന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ രണ്ടു അടിമകളും ഉണ്ടായിരുന്നു. അവരോരോരുത്തരുടെ കയ്യിലും ഓരോ വലിയ കൊട്ടയും അതു നിറയെ പല സാധനങ്ങളും ഉണ്ടായിരുന്നു. ഞങ്ങ...
ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം. സയണിസ്റ്റുകൾ അധിനിവേശം നടത്തിയത്: ഫലസ്തീൻ (മാത്രം) കൊന്നത് (ഇത് എഴുതുന്ന ദിവസം - ജൂൺ 18 2025 ) : 136000 ഫലസ്തീനികൾ കുടിയൊഴിപ്പിച്ചത് : 7 മില്യൺ ഫലസ്തീനികൾ ഇറാൻ അധിനിവേശം നടത്തിയത്: 1. ഇറാഖ് 2. സിറിയ 3. ലെബനൺ 4. യമൻ കൊന്നത് , ഫലസ്തീൻ അഭയാർത്ഥികളടക്കം: 1. 5 ലക്ഷം സിറിയയിൽ 2. 35000 ഇറാഖിൽ 3. 60000 ലെബനീസിൽ 4. 75000 യമനിൽ കുടിയൊഴിപ്പിച്ചത്: 1. 7 മില്യൺ സിറിയക്കാർ 2. 3 മില്യൺ ഇറാഖികൾ 3. 3 മില്യൺ യമനികൾ 4. 1 മില്യൺ ലെബനീസ്. രണ്ട് രാഷ്ട്രങ്ങളും അക്രമികൾ. കൂടുതൽ അക്രമകാരി ആരാണ്? ഇപ്പോൾ നടക്കുന്നത് അക്രമിയും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള യുദ്ധമല്ല. രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്. അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകില്ല. റാഫിദീ ശിയാക്കൾ അവരുടെ പിഴച്ച വിശ്വാസങ്ങളും മുസ്ലിംകളിലേക്ക് പ്രബോധനം ചെയ്യുന്നവരാണ്. അത് കൊണ്ട് പരലോകത്തെ ബാധിക്കാം. അത് കൊണ്ട് ഇറാനെ പുകഴ്ത്തുന്ന, സ്നേഹിക്കുന്ന ഓരോരുത്തരും അല്ലാഹുവിനെ സൂക്ഷിക്കുക. ഡോ: കെ. മുഹമ്മദ് സാജിദ്. ഇറാന് പലസ്തീനികളോട് സ്നേഹമൊ? https://www.salaf.in/2024/06...
ഡോ. സാക്കിർ നായിക്കിനെ പോലുള്ളവരെ ഒഴിവാക്കണമെന്ന് അല്ലാഹു കൽപിക്കുന്നു. താഴെ വീഡിയോയിൽ ഡോ. സാക്കിർ നായിക്ക് പറയുന്നു: മുസ്ലിംകൾക്ക് അല്ലാഹുവിനെ ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ പേരുകളിൽ വിളിക്കുന്നതിൽ യാതൊരു എതിർപ്പുമില്ലെന്ന്. എന്നാൽ ഈ പേരുകൾ വിഗ്രഹാരാധകർ അവരുടെ ദൈവങ്ങൾക്ക് നൽകിയ പേരുകളാണ്. മുഷ്രിക്കുകൾ അവരുടെ ദൈവങ്ങൾക്ക് നൽകിയ പേരുകൾ കൊണ്ട് അല്ലാഹുവിനെ വിളിക്കുന്നവരെ ഒഴിവാക്കാൻ (വെടിയാൻ) അല്ലാഹു കൽപിച്ചിട്ടുണ്ട്. അല്ലാഹുവിനെ അല്ലാഹു വിളിക്കാൻ പറഞ്ഞ പേരുകളിലെ വിളിക്കാൻ പാടുള്ളൂ എന്നും അല്ലാഹു കൽപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ “അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്; അതിനാൽ അവ (ആ നാമങ്ങൾ) കൊണ്ടു നിങ്ങൾ അവനെ വിളിച്ചുകൊള്ളുക. അവന്റെ നാമങ്ങളിൽ ഇൽഹാദ് (ക്രമക്കേട്) കാണിക്കുന്നവരെ നിങ്ങൾ ഒഴിവാക്കുക. അവർ ചെയ്തുകൊണ്ടിരുന്നതിന് അവർക്കു പ്രതിഫലം നൽകപ്പെടും.” — (അൽ-അഅ്റാഫ് 7:180). ലോക മുസ്ലിംകൾ അംഗീകരിക്കുന്ന തഫ്സീർ ഇബ്നു കസീർ (7:180). وَذَرُوا ٱلَّذِين...
Comments
Post a Comment