സംഗീതം
സംഗീതത്തെ കുറിച്ചുള്ള നബി صلى الله عليه وسلم യുടെ പ്രവചനം പുലർന്നിരിക്കുന്നു.
അല്ലാഹു പറഞ്ഞു:
وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ
" മനുഷ്യരിലുണ്ട് ചില ആളുകൾ: യാതൊരറിവും കൂടാതെ, അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്യുവാനായി അവർ ലഹ്'വുൽ ഹദീസു (കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്കു നിന്ദ്യകരമായ ശിക്ഷയുമുണ്ട്."
(31:6,).
നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച സഹാബികളും, അവരിൽ നിന്ന് നേരിട്ട് പഠിച്ച താബിഈങ്ങളും ഈ ആയത്തിനെക്കുറിച്ച് എന്ത് പറഞ്ഞുവെന്ന് നോക്കാം.
തഫ്സീർ ബഗവീ:
وعن عبد الله بن مسعود ، وابن عباس ، والحسن ، وعكرمة ، وسعيد بن جبير قالوا : " لهو الحديث " هو الغناء
അബ്ദുല്ല ബിൻ മസ്ഊദ്, ഇബ്നു അബ്ബാസ്, അൽ-ഹസൻ, ഇക്രിമ, സഈദ് ബിൻ ജുബൈർ എന്നിവരിൽ നിന്ന്, അവർ പറഞ്ഞു: "ലഹ്'വുൽ ഹദീസ്" എന്നാൽ അത് സംഗീതമാണ്.
അബുസ്സബാ അൽ-ബക്രി പറഞ്ഞു:
قال أبو الصباء البكري سألت ابن مسعود عن هذه الآية فقال : هو الغناء ، والله الذي لا إله إلا هو ، يرددها ثلاث مرات .
" ഈ ആയത്തിനെക്കുറിച്ച് ഞാൻ ഇബ്‌നു മസൂദിനോട് ചോദിച്ചു, അപ്പോൾ അദ്ദേഹം പറഞ്ഞു: "അത് സംഗീതമാണ് ". അല്ലാഹുവാണ് (സത്യം), അവനല്ലാതെ ആരാധനക്കർഹനായി ഒരു ദൈവവുമില്ല, അദ്ദേഹം അത് മൂന്ന് തവണ (അല്ലാഹു വിനെ കൊണ്ട് സത്യം ചെയ്തു കൊണ്ട്) ആവർത്തിച്ചു കൊണ്ട് പറഞ്ഞു."
ആരാണ് ഇബ്നു മസ്ഊദ് رضي الله عنه ?
ശഖീഖ് ബിൻ സലമ പറഞ്ഞു:
حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، حَدَّثَنَا شَقِيقُ بْنُ سَلَمَةَ، قَالَ خَطَبَنَا عَبْدُ اللَّهِ فَقَالَ وَاللَّهِ لَقَدْ عَلِمَ أَصْحَابُ النَّبِيِّ صلى الله عليه وسلم أَنِّي مِنْ أَعْلَمِهِمْ بِكِتَابِ اللَّهِ وَمَا أَنَا بِخَيْرِهِمْ. قَالَ شَقِيقٌ فَجَلَسْتُ فِي الْحِلَقِ أَسْمَعُ مَا يَقُولُونَ فَمَا سَمِعْتُ رَادًّا يَقُولُ غَيْرَ ذَلِكَ.
ഒരിക്കൽ അബ്ദുല്ലാഹ് ബിൻ മസ്ഊദ് ഞങ്ങളുടെ മുമ്പാകെ ഒരു പ്രസംഗം നടത്തി പറഞ്ഞു: "അല്ലാഹുവാണെ (സത്യം), നബി
صلى الله عليه وسلم
യുടെ സഹാബികൾക്ക് അറിയാം, അല്ലാഹുവിന്റെ ഗ്രന്ഥം അവരിൽ ഏറ്റവും നന്നായി അറിയുന്നവരിൽ ഒരാളാണ് ഞാൻ, എങ്കിലും ഞാൻ അവരിൽ ഏറ്റവും നല്ലവനല്ല." ഷഖീഖ് കൂട്ടിച്ചേർത്തു: ഞാൻ അദ്ദേഹത്തിന്റെ സദസ്സിൽ ഇരുന്നു, ആരും അദ്ദേഹത്തെ എതിർക്കുന്നത് ഞാൻ കേട്ടില്ല (അദ്ദേഹത്തിന്റെ പ്രസംഗത്തിൽ).
(സഹീഹുൽ ബുഖാരി).
അപ്പോൾ ഇബ്നു മസ്ഊദ് رضي الله عنه ഖുർആനിലെ പദങ്ങളുടെ അർത്ഥവും വ്യാഖ്യാനവും വിശദീകരണവും ഏറ്റവും നന്നായി അറിയുന്ന സഹാബികളിൽ പ്രമുഖനാണ്.
തഫ്സീർ ഇബ്നു കസീർ താഴെ:
وكذا قال ابن عباس ، وجابر ، وعكرمة ، وسعيد بن جبير ، ومجاهد، ومكحول، وعمرو بن شعيب، وعلي بن بذيمة . '
وقال الحسن البصري : أنزلت هذه الآية : ( ومن الناس من يشتري لهو الحديث ليضل عن سبيل الله بغير علم ) في الغناء والمزامير
അപ്രകാരമാണ് ഇബ്നു അബ്ബാസ്, ജാബിർ, ഇക്രിമ, സഈദ് ബിൻ ജുബൈർ, മുജാഹിദ്, മഖൂൽ, അംർ ബിൻ ശുഐബ്, അലി ബിൻ ബാദിമ എന്നിവർ പറഞ്ഞത്. ഹസൻ അൽ-ബസ്‌രി പറഞ്ഞു: ഈ ആയത്ത് അവതരിച്ചത്: സംഗീതത്തെയും വാദ്യോപകരണങ്ങളേയും കുറിച്ചാണ്.
ഇബ്നു അബ്ബാസ് رضي الله عنه ആരാണ്?
ഇബ്നു അബ്ബാസ്رضي الله عنه പറഞ്ഞു:
حَدَّثَنَا أَبُو مَعْمَرٍ، قَالَ حَدَّثَنَا عَبْدُ الْوَارِثِ، قَالَ حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، عَنِ ابْنِ عَبَّاسٍ، قَالَ ضَمَّنِي رَسُولُ اللَّهِ صلى الله عليه وسلم وَقَالَ " اللَّهُمَّ عَلِّمْهُ الْكِتَابَ ".
" ഒരിക്കൽ നബിصلى الله عليه وسلم എന്നെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവേ, അദ്ദേഹത്തിന് വേദഗ്രന്ഥത്തിന്റെ (ഖുർആന്റെ) ജ്ഞാനം നൽകേണമേ."
(സഹീഹുൽ ബുഖാരി).
{ അപ്പോൾ നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച ഇബ്നു മസ്ഊദും, ഇബ്നു അബ്ബാസുമടക്കം പ്രമുഖരായ നിരവധി സഹാബികളും, അവരിൽ നിന്ന് നേരിട്ട് പഠിച്ച നിരവധി താബിഈ പണ്ഡിതന്മാരും ഈ ആയത്തിൽ പറഞ്ഞ ലഹ്'വുൽ ഹദീസ് കൊണ്ട് ഉദ്ദേശിക്കുന്നത് സംഗീതമാണ് എന്ന് സംശയമില്ലാത്ത വിധം ഉറപ്പിച്ചു പറയുന്നു.}
സംഗീതം ഇബ്ലീസിന്റെ ശബ്ദമാണ്.
അല്ലാഹു പറഞ്ഞു:
وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ ۚ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا
" നിന്റെ (ഇബ്ലീസിന്റെ)ശബ്ദം കൊണ്ട് അവരില്‍ നിന്നും നിനക്കു സാധ്യമായവരെ നീ ഇളക്കിവിട്ടേക്കുകയും ചെയ്തുകൊള്ളുക "
ഇത് 17:64 വചനമാണ്.
31:6 ന്റെ തഫ്സീറിൽ ബഗവീ ഈ ആയത്തിനെക്കുറിച്ച് പറഞ്ഞു:
وقوله : من استطعت منهم ( أي : من ذرية آدم ( بصوتك ( قال ابن عباس وقتادة : بدعائك إلى معصية الله . وكل داع إلى معصية الله [ فهو من جند إبليس .]
وقال مجاهد : بالغناء والمزامير
അല്ലാഹുവിന്റെ വചനം: "അവരില്‍ നിന്നും നിനക്കു സാധ്യമായവരെ": (അതായത്, ആദമിന്റെ സന്തതികളിൽ നിന്ന്)
"നിന്റെ (ഇബ്ലീസിന്റെ) ശബ്ദം കൊണ്ട് ": ഇബ്‌നു അബ്ബാസും ഖതാദയും പറഞ്ഞു: അല്ലാഹുവിനൊട് അനുസരണക്കേട് കാണിക്കാനുള്ള നിന്റെ ക്ഷണം കൊണ്ട്.
അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ ക്ഷണിക്കുന്നവരെല്ലാം ഇബ്ലീസിന്റെ സൈന്യത്തിൽ നിന്നുള്ളവരാണ്.
മുജാഹിദ് رحمه الله ഇതിൻ്റെ വിവക്ഷയായി പറഞ്ഞു: സംഗീതവും വാദ്യോപകരണങ്ങളും കൊണ്ട്.
തഫ്സീർ ബഗവീ തുടരുന്നു:
في الآية ما يدل على تحريم المزامير والغناء واللهو ; لقوله : واستفزز من استطعت منهم بصوتك وأجلب عليهم على قول مجاهد . وما كان من صوت الشيطان أو فعله وما يستحسنه فواجب التنزه عنه . قال علماؤنا : إذا كان هذا فعلهم في حق صوت لا يخرج عن الاعتدال، فكيف بغناء أهل هذا الزمان وزمرهم.
" നിന്റെ (ഇബ്ലീസിന്റെ)ശബ്ദം കൊണ്ട് അവരില്‍ നിന്നും നിനക്കു സാധ്യമായവരെ നീ ഇളക്കിവിട്ടേക്കുകയും ചെയ്തുകൊള്ളുക " എന്ന അല്ലാഹുവിന്റെ വചനത്തിന് മുജാഹിദ് നൽകിയ വ്യാഖ്യാനമനുസരിച്ച് സംഗീതവും വാദ്യോപകരണങ്ങളും നിഷിദ്ധമാണെന്നതിന് ഈ ആയത്തിൽ തെളിവുണ്ട്.
അതിനാൽ ശൈതാന്റെ ശബ്ദത്തിൽ നിന്നും, പ്രവൃത്തിയിൽ നിന്നും, അവൻ നല്ലതായി കാണുന്നതിൽ നിന്നും ഒഴിവായി നിൽക്കൽ നിർബന്ധമാണ്.
നമ്മുടെ പണ്ഡിതന്മാർ പറഞ്ഞു: മിതത്വത്തിനപ്പുറം പോകാത്ത ഒരു ശബ്ദത്തിനാണ് അവർ ഇങ്ങനെ ചെയ്തതെങ്കിൽ, "ഇക്കാലത്തെ ജനങ്ങളുടെയും അവരുടെ സംഘങ്ങളുടെയും സംഗീതത്തോടുള്ള അവരുടെ നിലപാട് എങ്ങനെയായിരിക്കും? ".
തലഅൽ ബദറു അലൈന...... എന്ന പ്രസിദ്ധമായ പാട്ടിന്റെ പരമ്പര ദുർബലമാണ്.
وأخرج أبو سعيد في شرف المصطفى
وَرُوِّينَاهُ فِي فَوَائِدِ الْخُلَعِيِّ مِنْ طَرِيقِ عُبَيْدِ الله بن عَائِشَةَ *مُنْقَطِعًا* لَمَّا دَخَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ جَعَلَ الْوَلَائِدُ يَقُلْنَ طَلَعَ الْبَدْرُ عَلَيْنَا مِنْ ثَنِيَّةِ الْوَدَاعِ وَجَبَ الشُّكْرُ عَلَيْنَا مَا دَعَا لِلَّهِ دَاعِ *وَهُوَ سَنَدٌ مُعْضَلٌ*
" പ്രവാചകൻ صلى الله عليه وسلم മദീനയിൽ പ്രവേശിച്ചപ്പോൾ സ്ത്രീകൾ ഇപ്രകാരം പാടി: "തലഅൽ ബദറു അലൈന......" എന്ന പാട്ട് പാടി എന്നത് ഫവാഇദ് അൽ ഖുലൈയിൽ ഉബൈദല്ലാഹി ബിൻ ആഇശ رحمه الله യിലൂടെ മുറിഞ്ഞ പരമ്പരയോടെ വിവരിച്ചതാണ് . ഇതൊരു പ്രശ്നമുള്ള പരമ്പരയാണ്."
(ഫത്ഹുൽ ബാരി).
അൽ ബൈഹഖിയും തലഅൽ ബദറു അലൈന...... യുടെ പരമ്പര ദുർബലമാണ് എന്ന് പറഞ്ഞിട്ടുണ്ട്:
" لما قدم المدينة جعل النساء والصبيان والولائد يقلن :
طلع البدر علينا من ثنيات الوداع
وجب الشكر علينا ما دعا لله داع " .
*ضعيف* .
رواه أبو الحسن الخلعي في " الفوائد " ( 59 / 2 ) وكذا البيهقي في " دلائل النبوة " ( 2 / 233 - ط
അൽ-ഗസാലി ഈ കഥ കൂടുതൽ വിവരിച്ചപ്പോൾ പറഞ്ഞു:
" ദഫിനും ഈണങ്ങൾക്കുമൊപ്പം" എന്ന്. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവും ഇല്ല.
ഇമാം ഗസ്സാലിയുടെ ഇഹ്യ ഉലൂമുദ്ദീൻ തഖ്രീജ് ചെയ്ത ഹാഫിള് അൽ ഇറാഖി പറഞ്ഞു:
" معضلا وليس فيه ذكر للدف والألحان "
" (ഇതിന്റെ പരമ്പര) പ്രശ്നമുള്ളതാണ്.
ദഫ്, ഈണങ്ങൾ എന്നിവയെക്കുറിച്ച് പരാമർശവുമില്ല ".
{الإمام الحافظ العراقى " تخريج الأحياء " (2/ 275)}
അപ്പോൾ തലഉൽ ബദർ എന്ന പാട്ട് പാടിയ സംഭവമുണ്ടായിട്ടില്ല.
ഖുർആൻ പാരായണം, ബാങ്ക് വിളി എന്നിവ ഈണത്തിൽ ആകുമ്പോൾ
അതിൽ സംഗീതമുണ്ടല്ലോ എന്ന് വാദിക്കുന്നവർ ശ്രദ്ധിക്കുക.
ഖുർആൻ പാരായണം, ബാങ്ക് വിളി എന്നിവ ഈണത്തിലാണെങ്കിലും അവ സംഗീതത്തിന്റെ അകമ്പടിയോടെയാണോ നിർവഹിക്കുന്നത്? അല്ലല്ലോ!
ഇനി ഇതിനെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞത് ശ്രദ്ധിക്കുക.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
وقال ابن القيم بعد ذكر الاختلاف في تفسير التغني بالقرآن: وفي مسألة تحسين الصوت به وقراءته بالإلحان، وذكر احتجاج كل فريق ما لفظه، وفصل النزاع أن يقال التطريب والتغني على وجهين. أحدهما ما اقتضته الطبيعة وسمحت به من غير تكلف ولا تمرين وتعليم بل إذا خلى وطبعه واسترسلت طبيعتة جاءت بذلك التطريب والتلحين فذلك جائز، وإن أعان طبيعته فضل تزيين وتحسين ...... فهذا هو الذي كان السلف يفعلونه ويستمعونه
ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് രണ്ട് രൂപത്തിൽ ഉണ്ട്. ഒന്ന്:
യാതൊരു തരത്തിലുള്ള ക്രിത്രിമത്യമില്ലാതെ ഒരാളുടെ പ്രകൃതത്തിൽ നിന്ന് വരുന്ന സ്വാഭാവികമായ ഈണം , പഠിച്ചതോ, അഭ്യസിച്ചതൊ അല്ല.....
ഇങ്ങനെ ആയിരുന്നു സലഫുകൾ (ഖുർആൻ ഈണത്തിൽ പാരായണം)
ചെയ്യാറുണ്ടായിരുന്നതും കേൾക്കാറുണ്ടായിരുന്നതും. ഇത് അനുവദനീയമാണ് .
അദ്ദേഹം തുടരുന്നു:
والوجه الثاني ما كان من ذلك صناعة من الصنائع وليس في الطبع السماحة به بل لا يحصل إلا بتكلف وتصنع وتمرن كما يتعلم أصوات الغناء بأنواع الألحان البسيطة، والمركبة على إيقاعات مخصوصة وأوزان مخترعة لا تحصل إلا بتعليم والتكلف فهذه هي التي كرهها السلف وعابوها وذموها ومنعوا القراءة بها وأدلة أرباب هذا القول إنما تتناول هذا الوجه، وبهذا التفصيل يزول الاشتباه ويتبين الصواب من غيره، وكل من له علم بأحوال السلف يعلم قطعا أنهم براء من القراءة بإلحان الموسيقية المتكلفة التي هي إيقاع وحركات موزونة معدودة محدودة
രണ്ടാമത്തെത്
ക്രിത്രിമമായി പാട്ടൊക്കെ പഠിക്കുന്നത് പോലെ അഭ്യസിച്ച് ചില പ്രത്യേക ഈണങ്ങൾ പഠിച്ചിട്ട് ഖുർആൻ ഓതുക. ഇങ്ങനെ പാട്ടും സംഗീതവും പഠിപ്പിക്കുന്നത് പോലെ പ്രത്യേക സ്വര രാഗ താള ലയങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ ഖുർആൻ പാരായണം ചെയ്യുകയാണെങ്കിൽ സലഫുകൾ അതിനെ വെറുക്കുകയും അധിക്ഷേപിക്കുകയും അപ്രകാരം പാരായണം ചെയ്യുന്നത് വിലക്കുകയും ചെയ്‌തിട്ടുണ്ട് ".
(ابن القيم زاد المعاد).
ഇബ്നു കസീർ رحمه الله
പറഞ്ഞു:
"والغرض أن المطلوب شرعاً إنما هو التحسين بالصوت الباعث على تدبر القرآن وتفهمه والخشوع والخضوع والانقياد للطاعة، فأما الأصوات بالنغمات المحدثة المركبة على الأوزان والأوضاع الملهية والقانون الموسيقائي فالقرآن ينزه عن هذا ويُجلّ، ويعظم أن يسلك في أدائه هذا المذهب"
" ഖുർആൻ ഈണത്തിൽ ഓതുക എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്, അത് ശബ്ദം നന്നാക്കി ഭക്തിയോടെ, ഭയത്തോടെ ഓതുക എന്നാണ്. മ്യൂസിക്കിന്റെ ആളുകളെ പോലെ പ്രത്യേക സ്വര താള ലയത്തിൽ ഒരിക്കലും ഖുർആൻ ഓതാൻ പാടില്ല . നമ്മുടെ വീക്ഷണം എന്തെന്നാൽ ഖുർആൻ സംഗീതത്തിന്റെ രൂപത്തിൽ ഓതാൻ പാടില്ല . അത് ഖുർആനിനോടുള്ള മര്യാദക്കേടാണ്."
{ ابن كثير رحمه الله في [تفسير القرآن العظيم 1/ 64]}
{ അത് കൊണ്ട് ഖുർആൻ ഈണത്തിൽ ഓതാം, അത് പോലെ ബാങ്ക് വിളിയും ഈണത്തിൽ ആവാം പക്ഷെ
സംഗീതത്തിന്റെ ആളുകൾ ചെയ്യുന്ന രീതിയിയിലും പാട്ട് പാടുന്നത് പോലെയും ഖുർആൻ ഓതാനോ, ബാങ്ക് വിളിക്കാനോ പാടില്ല.
ഖുർആൻ പാട്ട് പാടുന്ന പോലെ ഓതിയാൽ പാരായണ നിയമങ്ങൾ (തജ്വീദ്) തെറ്റാൻ എല്ലാ സാധ്യതകളും ഉണ്ട്.
(ഇത് ഇബ്നു അൽ-ജൗസി, അൽ-ഖുസ്സാസ് വ അൽ-മുദാക്കിരിൻ പേജ് 335 ൽ വ്യക്തമാക്കിയിട്ടുണ്ട്)}.
ആയിഷ رضي الله عنها പറഞ്ഞു:
حَدَّثَنَا عُبَيْدُ بْنُ إِسْمَاعِيلَ، قَالَ حَدَّثَنَا أَبُو أُسَامَةَ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلَ أبو بَكْرٍ وعِندِي جَارِيَتَانِ مِن جَوَارِي الأنْصَارِ تُغَنِّيَانِ بما تَقَاوَلَتِ الأنْصَارُ يَومَ بُعَاثَ، قالَتْ: وليسَتَا بمُغَنِّيَتَيْنِ، فَقالَ أبو بَكْرٍ: أمَزَامِيرُ الشَّيْطَانِ في بَيْتِ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ وذلكَ في يَومِ عِيدٍ، فَقالَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ: يا أبَا بَكْرٍ، إنَّ لِكُلِّ قَوْمٍ عِيدًا وهذا عِيدُنَا.
" രണ്ട് ചെറിയ അൻസാരി പെൺകുട്ടികൾ എന്റെ അരികിൽ ബുഅത്ത് ദിനത്തെക്കുറിച്ചുള്ള അൻസാർ കഥകൾ പാടിക്കൊണ്ടിരുന്നപ്പോൾ അബൂബക്കർ എന്റെ വീട്ടിൽ വന്നു. അവർ ഗായകരായിരുന്നില്ല. അബൂബക്കർ രോഷത്തോടെ പറഞ്ഞു, "അല്ലാഹുവിന്റെ റസൂലിന്റെ صلى الله عليه وسلم ഭവനത്തിൽ സാത്താന്റെ സംഗീതമോ?!". ഈദ് ദിനത്തിലാണ് അത് സംഭവിച്ചത്, അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു, "ഓ അബൂബക്കർ! എല്ലാ സമുദായത്തിനും ഒരു ഈദുണ്ട്, ഇതാണ് നമ്മുടെ ഈദ് "
الراوي : عائشة أم المؤمنين | المحدث : البخاري | المصدر : صحيح البخاري | الصفحة أو الرقم : 952 | خلاصة حكم المحدث : [صحيح] | التخريج : أخرجه البخاري (952)، ومسلم (892)
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഇതിന്റെ വിശദീകരണത്തിൽ പറഞ്ഞു:
واستدل جماعة من الصوفية بحديث الباب على إباحة الغناء وسماعه بآلة، وبغير آلة، ويكفى في رد ذلك تصريح عائشة في الحديث الذي في الباب بعده بقولها: "وليستا بمغنيتين" فنفت عنهما من طريق المعنى ما أثبته لهما باللفظ، لأن الغناء يطلق على رفع الصوت وعلى الترنم الذي تسميه العرب النصب بفتح النون وسكون المهملة وعلى الحداء، ولا يسمى فاعله مغنيا وإنما يسمى بذلك من ينشد بتمطيط وتكسير وتهييج وتشويق بما فيه تعريض بالفواحش أو تصريح
(ഫത്ഹുൽ ബാരി).
" സൂഫികളാണ് ആയിഷ رضي الله عنها യുടെ വീട്ടിൽ വെച്ച് നടന്ന സംഭവം ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പാട്ടിനും ,ഉപകരണങ്ങൾ ഉപയോഗിക്കാത്ത പാട്ടിനും തെളിവാക്കുന്നത്. അവർക്കുള്ള മറുപടി അന്ന് തന്നെ ആയിഷ رضي الله عنها നൽകിയിട്ടുണ്ട് . "അവർ പാട്ടുകാരികളല്ല" എന്ന് പറഞ്ഞതിലൂടെ വിലക്കപ്പെട്ട രീതിയിലല്ല പാടിയത് എന്ന് മനസിലാക്കാം.
(ഫത്ഹുൽ ബാരി).
{ അപ്പോൾ പാട്ട് പാടിയത് ചെറിയ പെൺ കുട്ടികൾ ആണ്. അതേസമയം അവർ ഗായികമാരായിരുന്നില്ല എന്നത് വ്യക്തമാക്കുന്നത്, അവർ സംഗീതവും പാട്ടുകളും പഠിച്ചവരും പരിശീലനം നേടിയവരും അല്ല എന്ന യാഥാർത്ഥ്യമാണ്.
സിദ്ദിഖ് رضي الله عنه സാത്താന്റെ സംഗീതോപകരണങ്ങൾ എന്ന് പറഞ്ഞതിനെ നബി صلى الله عليه وسلم എതിർത്തില്ല. കാരണം സംഗീതോപകരണങ്ങൾ സാത്താന്റെ ശബ്ദം തന്നെയാണെന്ന് മുകളിൽ കൊടുത്ത 17:64 വചനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ദിഖ്
رضي الله عنه
തെറ്റിദ്ധരിച്ചത് കൊണ്ടാണ്
വിലക്കപ്പെട്ട സംഗീതോപകരണങ്ങളൊടെ പാട്ട് പാടുന്നു എന്ന് പറഞ്ഞത്. സഹീഹുൽ ബുഖാരിയുടെ മറ്റൊരു റിപ്പോർട്ടിൽ ആ രണ്ട് പെൺകുട്ടികൾ ഉപയോഗിച്ചത് ദഫ് ആണ് എന്നുണ്ട് -
تُدَفِّفَانِ وَتَضْرِبَانِ-
ചിലങ്കകളില്ലാത്ത ദഫ് ഇസ്ലാമിൽ അനുവദനീയമാണ്.}
സംഗീതം അഭിപ്രായ ഭിന്നതയുള്ള വിഷയമാണ് എന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇത് അഭിപ്രായ ഭിന്നതയുള്ള കാര്യമായിരുന്നില്ല. സഹീഹുൽ ബുഖാരിയിലെ ഹദീസ് മുൻഖതിയാണ് ( മുറിഞ്ഞു പോയതാണ്), തഅ്ലീഖാണ് (സനദിൻ്റെ ആദ്യ ഭാഗം മുറിഞ്ഞുപോയത്) എന്ന ഇബ്നു ഹസം رحمه الله യുടെ അഭിപ്രായം കുറേ പേർ സ്വീകരിച്ച ശേഷമാണ് ചിലർക്കിടയിൽ സംഗീതം അഭിപ്രായ ഭിന്നതയുള്ള വിഷയമാകാൻ ഒരു കാരണം. എന്നാൽ ഈ വിഷയത്തിൽ ഇബ്നു ഹസമിന് തെറ്റ് പറ്റി, സംഗീതം അഭിപ്രായ ഭിന്നതയുള്ള വിഷയമല്ല, അത് ഹറാമാണ്, എന്നതിൽ ഐക്യമുണ്ട് എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ദൈർഘ്യം ഭയന്ന് ചിലരെ മാത്രം ഉദ്ധരിക്കാം.
ഇബ്നു സലാഹ് رحمه الله പറഞ്ഞു:
قال ابن صلاح ولالتفات ابي محمد بن حزم الظاهري في رده ما اخرجه البخاري
" ഇമാം ബുഖാരിയിലെ ഹദീസ് ശരിയല്ല എന്ന് പറഞ്ഞ ഇബ്നു ഹസം അല്ലാഹിരിയുടെ അഭിപ്രായത്തിലേക്ക് തിരിഞ്ഞു നോക്കരുത്."
(علوم الحديث 61-62).
അൽ ഹാഫിള് ഇബ്നു അബ്ദുൽ ഹാദി رحمه الله പറഞ്ഞു:
" وهو كثير الوهم في الكلام على تصحيح الحديث وتضعيفه وعلى احوال الرواة "
" ഹദീസ് സഹീഹും ളയീഫുമാക്കുന്ന വിഷയത്തിൽ ഒരുപാട് അബ്ദധം സംഭവിച്ച വ്യക്തിയാണ് അദ്ദേഹം (ഇബ്നു ഹസം رحمه الله)."
{الحافظ ابن عبد الحادي
طبقات علماء الحديث (3/ 349).}
ഇബ്നു ഹജറുൽ ഹൈതമി رحمه الله പറഞ്ഞു:
ابن حجر الهيتمي قال: "قد حكيت آراء باطلة وآراء ضعيفة مخالفة للاتفاق المذكور: منها: قول ابن حزم لم يصح في تحريم العود حديث، وقد سمعه ابن عمر وابن جعفر رضي الله عنهم، وهو من جموده على ظاهريته الشنيعة القبيحة، كيف والعود من جملة المعازف؟ وقد صح في تحريمها الحديث المذكور آنفا، وما زعمه عن هذين الإمامين ممنوع، ولا يثبت ذلك عنهما، وحاشاهما من ذلك مع شدة ورعهما وتحريمهما وأتباعهما وبعدهما من اللهو"
.(الزواجر عن اقتراف الكبائر: أحمد بن محمد بن على بن حجر الهيتمي، دراسة وتحقيق أحمد عبد الشافي، دار الفكر 2/337).
" സംഗീതവും വാദ്യോപകരണങ്ങളും നിഷിദ്ധമാണെന്നുള്ള ഐക്യകണ്ഠേനയുള്ള അഭിപ്രായത്തിന് വിരുദ്ധമായികൊണ്ട് ദുർബലമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്, അതിൽ പെട്ടതാണ് ഇബ്നു ഹസം പറഞ്ഞ വാദം, അതായത് വീണ (പോലുള്ള ഉപകരണങ്ങൾ) ഹറാമാണെന്ന വിഷയത്തിൽ ഒറ്റ ഹദീസും സ്ഥിരപ്പെട്ടിട്ടില്ല എന്ന വാദം."
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു:
العلاَّمة ابن حجر العسقلاني: قال: "زعم ابن حزم أنه منقطع فيما بين البخاري وهشام، وجعله جوابا عن الاحتجاج به على تحريم المعازف، وأخطأ في ذلك من وجوه، والحديث صحيح، معروف الاتصال بشرط الصحيح والبخاري، قد يفعل مثل ذلك لكونه قد ذكر ذلك الحديث في موضع آخر من كتابه مسنداً متصلاً، وقد يفعل ذلك لغير ذلك من الأسباب التي لا يصحبها خلل الانقطاع".
"ഇത് ബുഖാരിയും ഹിഷാമും തമ്മിൽ പരമ്പരയിൽ ബന്ധം മുറിഞ്ഞു എന്ന് ഇബ്‌നു ഹസം അവകാശപ്പെട്ടു, കൂടാതെ സംഗീതോപകരണങ്ങളുടെ നിരോധനത്തിനെതിരായ വാദത്തിനുള്ള ഉത്തരമായി ഇത് മാറ്റി, പല നിലക്കും അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടുണ്ട്. കാരണം ഹദീസ് ആധികാരികമാണ്, അത്
സ്വഹീഹിൻ്റെയും, ബുഖാരിയുടെയും ശർതുമായി
യോജിക്കുന്ന രീതിയിൽ പരമ്പര പൂർണ്ണമായതാണെന്ന കാര്യം അറിയപ്പെട്ടതാണ്. ഇങ്ങനെ ബുഖാരിയിൽ തഅലീഖായി ഉദ്ദരിക്കാൻ കാരണം ഒന്നുകിൽ വിശ്വാസയോഗ്യരായ നിവേദകരുടെ പൂർണമായ പരമ്പരയോടെ തന്റെ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് ആ ഹദീസ് പരാമർശിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ പരമ്പര മുറിഞ്ഞുപോകുന്ന അവസ്ഥയുണ്ടാകാത്ത മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാകാം."
(فتح الباري شرح صحيح البخاري 10/52)
ഇബ്നു കസീർ رحمه الله പറഞ്ഞു:
قال الحافظ ابن كثير: "وأنكر ابن الصلاح على ابن حزم ردَّه حديث الملاهي، حيث قال فيه البخاري: وقال هشام بن عمار، وقال: أخطأ ابن حزم من وجوه، فإنه ثابت من حديث هشام بن عمار".
" ഹിഷാം ബിൻ അമ്മാർ പറഞ്ഞു എന്ന രീതിയിൽ ബുഖാരി ഉദ്ദരിച്ച വിനോദങ്ങളെ കുറിച്ചുള്ള ഹദീസിനെ ഇബ്നു ഹസം നിരാകരിച്ചത് ഇബ്‌നു അൽ-സലാഹ് ഖണ്ഡിച്ചിട്ടുണ്ട്:
അദ്ദേഹം പറഞ്ഞു: ഇബ്‌നു ഹസമിന് പല തരത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ട്, എന്നാൽ അത്
ഹിഷാം ബിൻ അമ്മാറിന്റെ
ഹദീസിലുടെ " സ്ഥിരപ്പെട്ടതാണ്. "
(الباعث الحثيث في اختصار علوم الحديث: ابن كثير ص 4)
ശൈഖ് അൽബാനി رحمه الله പറഞ്ഞു:
قال الشيخ محمد ناصر الدين الألباني : "ووصله – أيضا– البيهقي، وابن عساكر، وغيرهم من طرق عن هشام بن عمار به، وله طرق أخرى عن عبد الرحمن بن يزيد، فقال أبو داود: حدثنا عبد الوهاب بن نجدة حدثنا بشر بن بكر عن عبد الرحمن بن يزيد بن جابر به، ورواه ابن عساكر من طريق أخرى عن بشر به... وهذا إسناد صحيح ومتابعة قوية لهشام بن عمار وصدقة بن خالد، ولم يقف على ذلك ابن حزم في " المحلی"، ولا في رسالته في إباحة الملاهي، فأعلَّ إسناد البخاري بالانقطاع بينه وبين هشام، وبغير ذلك من العلل الواهية التي بيَّنها العلماء من بعده، وردُّوا عليه تضعيفه للحديث من أجلها مثل المحقق أبن القيم في تهذيب السنن (٢٧٠-٥/٢٧٢).
"ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസിനെ പരിപൂർണ്ണമായ സനദോടെ ഉദ്ധരിച്ചിട്ടുണ്ട് .
ഇബ്നുഹസം ഈ റിപ്പോർട്ടുകളൊന്നും കണ്ടിട്ടില്ല.അത് കൊണ്ടാണ് അദ്ദേഹം അദ്ദേഹത്തിന്റെ അൽ മഹല്ലയിൽ അത് കൊണ്ട് വരാതിരുന്നത്.
വാദ്യോപകരണങ്ങൾ അനുവദിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രിസാലയിലും ഈ ഹദീസൊന്നും അദ്ദേഹം കൊണ്ടു വരുന്നില്ല.
ഇമാം ബുഖാരിയിലെ ഹദീസ് സ്വീകാര്യമല്ല എന്ന് അദ്ദേഹം കൊണ്ടു വന്ന മുഴുവൻ ന്യായങ്ങളേയും പിന്നീട് വന്ന പണ്ഡിതന്മാർ ശക്തമായി ഖണ്ഡിച്ചിട്ടുണ്ട്."
{سلسلة الأحاديث الصحيحة، محمد ناصر الدين الألباني (١٣٩/١).}
അധർമകാരികളും തോന്നീവാസികളും ഉപയോഗിക്കുന്ന വിവിധ വാദ്യോപകരണങ്ങളെ കുറിച്ച് പറഞ്ഞതിന് ശേഷം ഇബ്നു ഹജറുൽ ഹൈതമി رحمه الله പറഞ്ഞു:
قال الإمام ابن حجر الهيتمي في كتابه كف الرعاع عن محرمات اللهو والسماع: الأوتار والمعازف: كالطنبور والعود والصنج أي ذي الأوتار والرباب والجنك والكمنجة والسنطير والدربج وغير ذلك من الآلات المشهورة عند أهل اللهو والسفاهة والفسوق، وهذه كلها محرمة بلا خلاف، ومن حكى فيها خلافاً فقد غلط أو غلب عليه هواه حتى أصمه وأعماه ومنعه هداه وزل به عن سنن تقواه. وممن حكى الإجماع على تحريم ذلك كله الإمام أبو العباس القرطبي وهو الثقة العدل، فإنه قال كما نقله عن أئمتنا وأقروه.
وأما المزامير والأوتار والكوبة فلا يختلف في تحريم سماعها، ولم أسمع عن أحد ممن يعتبر قوله من السلف وأئمة الخلف من يبيح ذلك، وكيف لا يحرم وهو شعار أهل الخمور والفسوق، ومهيج للشهوات والفساد والمجون وما كان كذلك لم يشك في تحريمه ولا في تفسيق فاعله وتأثيمه
ഒരഭിപ്രായവിത്യാസവുമില്ലാതെ ഇതെല്ലാം ഹറാമാണ്. ആരെങ്കിലും ഇതിനെ കുറിച്ച് അഭിപ്രായവിത്യാസമുള്ളതാണ് എന്ന് പറഞ്ഞാൽ അവന് തെറ്റ് പറ്റി അല്ലെങ്കിൽ ദേഹേച്ച അവനെ കീഴ്പ്പെടുത്തി.
അത്തരം ആളുകളുടെ ദേഹേച്ച അവരെ അന്ധരും ബധിരരുമാക്കി,അവർ മാർഗദർശനത്തിൽ നിന്നും തഖ്'വയിൽ നിന്നും തെറ്റിയിരിക്കുന്നു. ഇതിൽ ഏകോപനമുണ്ട് എന്ന് പറഞ്ഞ വിശ്വസ്തതനായ പണ്ഡിതനാണു ഇമാം ഖുർഥുബി رحمه الله, അദ്ദേഹം പറഞ്ഞു : "അംഗീകരിക്കപ്പെട്ട ഒരു പണ്ഡിതനും വാദ്യോപകരണങ്ങൾ അനുവദനീയമാണ് എന്ന് പറഞ്ഞിട്ടില്ല. മുൻഗാമികളും പിൻഗാമികളും വാദ്യോപകരണങ്ങൾ ഹറാമാണ് എന്ന് പറഞ്ഞിട്ടുണ്ട്. അതെല്ലാം മദ്യപാനികളും അധർമകാരികളും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണ്. അതൊന്നും മുസ്ലിംകൾ ഉപയോഗിക്കരുത് എന്നാണ് പണ്ഡിതന്മാർതന്മാർ പറഞ്ഞിട്ടുള്ളത്.
(كف الرعاع عن محرمات اللهو والسماع لابن حجر الهيتمي ص 124)
എന്നാൽ ഇതൊന്നും ഇല്ലാത്ത പാട്ടുകൾ ആവാം എന്ന് ഇമാം ബഗവീ رحمه الله
പറഞ്ഞ തെളിവ് താഴെ:
" فأما استماع الحداء ونشيد الاعراب فلا بأس به وسمع النبي صلى الله عليه وسلم الحداء والرجز وقال ابن رواح حرق بالقوم "
ഇമാം ബഗവീ رحمه الله
എന്നിട്ട് പറഞ്ഞു:
" واتفقوا على تحريم المزامير والملاهي والمعازف "
" പണ്ടിതന്മാരെല്ലാവരും വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നത് ഹറാമാണ് എന്ന് പറഞ്ഞതിൽ ഐക്യപ്പെട്ടിട്ടുണ്ട്."
(الامام بغوي في شرح السنة).
ത്വബരി رحمه الله പറഞ്ഞു :
قال الطبري رحمه الله : ( فقد أجمع علماء الأمصار على كراهة الغناء والمنع منه وإنما فارق الجماعة إبراهيم بن سعد وعبيد الله العنبري ، وقد قال رسول الله صلى الله عليه وسلم : " عليك بالسواد الأعظم " ، ومن فارق الجماعة مات ميتة جاهلية " )
"സംഗീതം ഹറാമാണെന്ന് എല്ലാ പ്രദേശങ്ങളിലെ പണ്ഡിതന്മാരും ഏകോപിച്ചിട്ടുണ്ട്,
അതിൽനിന്ന് ജനങ്ങളെ തടയേണ്ടതുണ്ട് എന്നാൽ ഇബ്രാഹിം ബിൻ സഅദിയും ഉബൈദ് അൽ അൻബാരിയും ഈ
ജമാഅത്തിൽ നിന്ന് തെറ്റി പോയിട്ടുണ്ട് . നബി صلى الله عليه وسلم പറഞ്ഞു: ജമാഅത്തിൽ നിന്ന് വേർപിരിയുന്നവൻ ജാഹിലിയാ മരണമാണ് മരിക്കുന്നത്."
( تفسير القرطبي 14/56 )
സൂപ്പർ മാർക്കറ്റിലും, റെസ്റ്റോറന്റുകളിലെല്ലാം സംഗീതത്തോടെയുളള പാട്ടുകളുണ്ടല്ലോ അപ്പോൾ നാം കുറ്റക്കാരാണോ?
ശൈഖ് അൽ-ഇസ്ലാം (ഇബ്നു തൈമിയ) رحمه الله പറഞ്ഞു:
" أما ما لم يقصده الإنسان من الاستماع فلا يترتب عليه نهي ولا ذم باتفاق الأئمة ، ولهذا إنما يترتب الذم والمدح على الاستماع لا السماع ، فالمستمع للقرآن يثاب عليه ، والسامع له من غير قصد ولا إرادة لا يثاب على ذلك ، إذ الأعمال بالنيات ، وكذلك ما ينهى عنه من الملاهي ، لو سمعه بدون قصد لم يضره ذلك "
"ഒരാൾ ഒരു വിഷയം ശ്രദ്ധിച്ചു കേൾക്കാൻ ഉദ്ദേശിച്ചിട്ടില്ല , പക്ഷെ കേൾക്കുക മാത്രം ചെയ്തു എങ്കിൽ അയാൾ കുറ്റക്കാരനല്ല എന്ന കാര്യത്തിൽ എല്ലാ ഇമാമുകളുടെയും ഏകോപനമുണ്ട് . ഒരാൾ കേട്ടതിന്റെ അടിസ്ഥാനത്തിലല്ല ആക്ഷേപിക്കപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതും മറിച്ച്
ശ്രദ്ധിച്ചു കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ആക്ഷേപിക്കപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതും. ഖുർആൻ ശ്രദ്ധിച്ചു കേട്ടാലെ പ്രതിഫലം ഉള്ളൂ അല്ലെങ്കിൽ ഇല്ല. കർമങ്ങൾ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. സംഗീതം ഉദ്ദേശത്തോടെ ശ്രദ്ധിച്ചു കേട്ടാലെ ആക്ഷേപാർഹമാവുകയുളളു"
(മജ്മൂഉൽ-ഫതാവ).
നാഫിയിൽ നിന്ന്:
سمِعَ ابنُ عمرَ مِزْمارًا ، قال : فوَضَعَ أُصْبُعَيْه على أُذُنَيْه ، ونأَى عن الطريقِ ، وقال لي : يا نافعُ هل تَسْمَعُ شيئًا ؟ قال : فقلتُ : لا . قال : فرَفَعَ أُصْبُعَيْه مِن أُذُنَيْه ، وقال : كنتُ مع النبيِّ صلى الله عليه وسلم ، فسَمِعَ مثلَ هذا ! فصَنَعَ مثلَ هذا.
" ഒരിക്കൽ ഇബ്‌നു ഉമർ പുല്ലാങ്കുഴൽ നാദം കേട്ടു, അദ്ദേഹം (കൂടെയുണ്ടായിരുന്ന നാഫി) പറഞ്ഞു: അദ്ദേഹം ( ഇബ്‌നു ഉമർ )തന്റെ രണ്ട് വിരലുകൾ ചെവിയിൽ തിരുകിവെച്ചു, വഴിയിൽ നിന്ന് തിരിഞ്ഞ് എന്നോട് പറഞ്ഞു: ഓ നാഫി, നിനക്ക് എന്തെങ്കിലും കേൾക്കുന്നുണ്ടോ? ഞാൻ പറഞ്ഞു: ഇല്ല. അങ്ങനെ അവൻ തന്റെ രണ്ട് വിരലുകൾ ചെവിയിൽ നിന്ന് പുറത്തേക്ക് ഇട്ടു, അദ്ദേഹം പറഞ്ഞു: ഞാൻ നബി صلى الله عليه وسلم യുടെ കൂടെയുണ്ടായിരുന്നു, (ഇങ്ങനെ ഒരു വേളയിൽ) അവിടുന്ന് ഇതുപോലെ ചെയ്തു."
[أبو داود ٤٩٤٣ ،احمد ٢\٨ ،صححه الألباني]
ഈ ഹദീസിന്റെ വിശദീകരണത്തിൽ
ഇബ്‌നു ഖുദാമ അൽ-മഖ്ദിസി رحمه الله പറഞ്ഞു:
والمستمع هو الذي يقصد السماع، ولم يوجد هذا من ابن عمر رضي الله عنهما، وإنما وجد منه السماع، ولأن بالنبي صلى الله عليه وسلم حاجة إلى معرفة انقطاع الصوت عنه لأنه عدل عن الطريق، وسد أذنيه، فلم يكن ليرجع إلى الطريق، ولا يرفع إصبعيه عن أذنيه حتى ينقطع الصوت عنه،فأبيح للحاجة
" കേൾക്കാൻ ഉദ്ദേശിക്കുന്നവനാണ് ശ്രോതാവ്, ഇബ്‌നു ഉമർ رضي الله عنه വിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല; അദ്ദേഹത്തിന്റെ കാര്യത്തിൽ കേൾക്കേണ്ട അവസ്ഥ (സാന്ദർഭികമായി) സംഭവിച്ചതാണ്. കാരണം നബി صلى الله عليه وسلم ചെവി പൊത്തുകയും വഴിമാറി നടക്കുകയും ചെയ്തതിനാൽ ആ ശബ്ദം എപ്പോഴാണ് നിലക്കുന്നത് എന്നറിയേണ്ടതുണ്ടായിരുന്നു, ചെവിയിൽ നിന്ന് വിരലുകൾ എടുക്കുവാനും തിരിച്ച് (യഥാർത്ഥ) വഴിയിലേക്ക് വരുവാനും. അതിനാൽ ഈ ആവശ്യം മുൻനിർത്തി ആ ശബ്ദം കേൾക്കുന്നത് തുടരാൻ അവിടുന്ന് ഇബ്‌നു ഉമറിനെ അനുവദിക്കുകയായിരുന്നു."
(അൽ-മുഗ്നി, 10/173).
{ സംഗീതോപകരണങ്ങൾ ഹറാമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നില്ലെന്ന് ചിലർ പറഞ്ഞു, കാരണം അങ്ങനെയാണെങ്കിൽ, അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم ഇബ്‌നു ഉമർ رضي الله عنه വിന് നിർദ്ദേശം നൽകുമായിരുന്നു , അദ്ദേഹത്തിന്റെ ചെവിയിലും വിരലുകൾ വയ്ക്കാൻ, ഇബ്‌നു ഉമർ നാഫിയോടും അങ്ങനെ ചെയ്യാൻ നിർദ്ദേശിക്കുമായിരുന്നു! ഇതിനുള്ള മറുപടി മുകളിൽ പണ്ടിതന്മാർ വ്യക്തമാക്കിയല്ലൊ - അദ്ദേഹം അത് ശ്രദ്ധിക്കുന്നില്ല, പക്ഷേ അദ്ദേഹത്തിന് അത് കേൾക്കാമായിരുന്നു. കേൾക്കുന്നതും ശ്രദ്ധിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ചെവിയിൽ വിരൽ വെച്ചതും , വെക്കാതെ കേട്ടതും തമ്മിൽ വൈരുദ്ധ്യവുമില്ല }.
അബൂമൂസ رضي الله عنه വിന്റെ ഹദീസ് സംഗീതത്തിന് തെളിവല്ല.
ആയിഷ رضي الله عنها യിൽ നിന്ന്:
أَخْبَرَنَا عَبْدُ الْجَبَّارِ بْنُ الْعَلاَءِ بْنِ عَبْدِ الْجَبَّارِ، عَنْ سُفْيَانَ، عَنِ الزُّهْرِيِّ، عَنْ عُرْوَةَ، عَنْ عَائِشَةَ، قَالَتْ سَمِعَ النَّبِيُّ صلى الله عليه وسلم قِرَاءَةَ أَبِي مُوسَى فَقَالَ " لَقَدْ أُوتِيَ هَذَا مِنْ مَزَامِيرِ آلِ دَاوُدَ عَلَيْهِ السَّلاَمُ "
"അബൂമൂസയുടെ പാരായണം കേട്ട് അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞു: 'ഇദ്ദേഹത്തിന് ദാവൂദ് عليه السلام ന്റെ കുടുംബത്തിലെ നല്ല ശബ്ദങ്ങളിൽ നിന്ന് നല്കപ്പെട്ടിട്ടുണ്ട് .
(സുനൻ നസാഈ).
ഈ ഹദീസിൽ مَزَامِيرِ ന്റെ അർത്ഥം നല്ല ശബ്ദം, മധുരമായ ശബ്ദം എന്നാണ് ഫത്ഹുൽ ബാരിയിൽ ഉള്ളത്. ഈ ഹദീസിന്റെ തലക്കെട്ട് തന്നെ باب تَزْيِينِ الْقُرْآنِ بِالصَّوْتِ, അതായത് "ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദം മനോഹരമാക്കുക" എന്നാണ്.
{ അല്ലാതെ مَزَامِيرِ ന്റെ അർത്ഥം ഓടക്കുഴൽ എന്നല്ല. ദാവൂദ് നബി
عليه السلام ന്
ഓടക്കുഴലുണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല.
അത് കൊണ്ട് ഈ ഹദീസിൽ مَزَامِيرِ ന്റെ അർത്ഥം നല്ല ശബ്ദം, മധുരമായ ശബ്ദം എന്നാണ്. അബൂമൂസ
رضي الله عنه
ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദം മനോഹരമായത് കൊണ്ടാണ് നബി صلى الله عليه وسلم അങ്ങനെ പറഞ്ഞത്.}
{ പക്ഷികളുടെ ശബ്ദം, തിരമാലയുടെ ശബ്ദം എന്നിവ സംഗീതത്തിന് തെളിവല്ല, കാരണം അവ പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങളാണ്. അല്ലാതെ സംഗീതത്തിന്റെ ആളുകൾ കൃത്രിമമായി ഉണ്ടാക്കുന്നത് പോലെയല്ല }
{ പ്രബോധന രംഗത്ത് വാദ്യോപകരണങ്ങൾ ഉപയോഗിച്ചതായി ഇസ്‌ലാമിൽ യാതൊരു തെളിവും ഇല്ല.}
{ ബാർബർ ഷോപ്പിലൊ, ബസ്സിലൊ സംഗീതം ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവരോട് ഓഫ് ചെയ്യാൻ ആവശ്യപ്പെടുക. എതിർപ്പുണ്ടെങ്കിൽ മുകളിൽ വ്യക്തമാക്കിയത് പോലെ ശ്രദ്ധിച്ചു കേൾക്കരുത്. വിവാഹ സദസ്സിൽ സംഗീതമുണ്ട് എന്ന് അറിഞ്ഞാൽ പണ്ടിതന്മാർ പറഞ്ഞത് ഒരു ദിവസം മുമ്പ് പോവുകയും, ബന്ധം നന്നാക്കുകയും അവരെ സംഗീതത്തിന്റെ നിഷിദ്ധത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക. അവർക്ക് ബോദ്ധ്യപ്പെട്ടാൽ الحمد لله , എതിർപ്പുണ്ടെങ്കിൽ, വിവാഹ ദിവസം പങ്കെടുക്കാൻ പ്രയാസമായിരിക്കും എന്ന് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. വിവാഹ ദിവസമാണ് സംഗീതമുണ്ട് എന്നറിഞ്ഞതെങ്കിൽ, സംഗീതം ശ്രദ്ധിച്ചു കേൾക്കതെ ഉത്തരവാദപ്പെട്ടവരോട് നല്ല ഒരു കാരണം പറഞ്ഞ് ഉടനെ അവിടെനിന്നു മടങ്ങുക.
മൊബൈൽ ഫോണിലെ സംഗീതപരമായ റിങ്ടോണുകൾ ഒഴിവാക്കി, സംഗീതപരമല്ലാത്ത റിങ്ടോണുകൾ ആക്കുവാൻ പ്രയാസമൊന്നുമില്ല.}.
അത് കൊണ്ട് ഇസ്‌ലാമിൽ അനുവദിച്ചത്, തെളിവുകളിൽ നിന്ന് പണ്ടിതന്മാർ മനസ്സിലാക്കിയത്, വാദ്യോപകരണങ്ങൾ, സംഗീതം , ഇല്ലാതെ യുദ്ധം, കഠിനാധ്വാന , സന്തോഷസമയങ്ങളിൽ
ഈണത്തൊടെ , കവിത ചൊല്ലാം. വിവാഹം, പെരുന്നാൾ ദിനങ്ങളിൽ ചെറിയ പെൺ കുട്ടികൾക്ക് മാത്രം , അവർ ഗായികമാരല്ല, സ്ത്രീകളുടെ ഭാഗത്ത് മാത്രം , ചിലങ്കകൾ ഇല്ലാത്ത ദഫ് ഉപയോഗിച്ച് പാടാം ( പെരുന്നാൾ ദിനത്തിൽ ചെറിയ പെൺ കുട്ടികൾ പാടിയപ്പോൾ നബി صلى الله عليه وسلم ശ്രദ്ധിച്ചു കേട്ടിരുന്നില്ല എന്ന് ഒരു ഹദിസിൽ വ്യക്തമാണ് , നബി صلى الله عليه وسلم കിടന്ന് മുഖം മറുവശത്തേക്ക് തിരിച്ചിരുന്നു
فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ
എന്നാണ് റിപ്പോർട്ട്),
പുരുഷന്മാർക്ക് വിവാഹം വിളംബരം ചെയ്യാൻ വേണ്ടി മാത്രമേ ദഫ് ഉപയോഗിക്കാവൂ. ദഫ് ഉപയോഗിച്ച് പാട്ട് പാടാനല്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
"അബൂമൂസയുടെ പാരായണം കേട്ട് അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞു: 'ഇദ്ദേഹത്തിന് ദാവൂദ് عليه السلام ന്റെ കുടുംബത്തിലെ നല്ല ശബ്ദങ്ങളിൽ നിന്ന് നല്കപ്പെട്ടിട്ടുണ്ട് .
(സുനൻ നസാഈ).
ഈ ഹദീസിൽ مَزَامِيرِ ന്റെ അർത്ഥം നല്ല ശബ്ദം, മധുരമായ ശബ്ദം എന്നാണ് ഫത്ഹുൽ ബാരിയിൽ ഉള്ളത്. ഈ ഹദീസിന്റെ തലക്കെട്ട് തന്നെ باب تَزْيِينِ الْقُرْآنِ بِالصَّوْتِ, അതായത് "ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദം മനോഹരമാക്കുക" എന്നാണ്.
{ അല്ലാതെ مَزَامِيرِ ന്റെ അർത്ഥം ഓടക്കുഴൽ എന്നല്ല. ദാവൂദ് നബി
عليه السلام ന്
ഓടക്കുഴലുണ്ടായിരുന്നു എന്നതിന് യാതൊരു തെളിവും ഇല്ല.
അത് കൊണ്ട് ഈ ഹദീസിൽ مَزَامِيرِ ന്റെ അർത്ഥം നല്ല ശബ്ദം, മധുരമായ ശബ്ദം എന്നാണ്. അബൂമൂസ
رضي الله عنه
ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദം മനോഹരമായത് കൊണ്ടാണ് നബി صلى الله عليه وسلم അങ്ങനെ പറഞ്ഞത്.}
{ പക്ഷികളുടെ ശബ്ദം, തിരമാലയുടെ ശബ്ദം എന്നിവ സംഗീതത്തിന് തെളിവല്ല, കാരണം അവ പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങളാണ്. അല്ലാതെ സംഗീതത്തിന്റെ ആളുകൾ കൃത്രിമമായി ഉണ്ടാക്കുന്നത് പോലെയല്ല }
{ പ്രബോധന രംഗത്ത് വാദ്യോപകരണങ്ങൾ ഉപയോഗിച്ചതായി ഇസ്‌ലാമിൽ യാതൊരു തെളിവും ഇല്ല.}
{ ബാർബർ ഷോപ്പിലൊ, ബസ്സിലൊ സംഗീതം ഉണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവരോട് ഓഫ് ചെയ്യാൻ ആവശ്യപ്പെടുക. എതിർപ്പുണ്ടെങ്കിൽ മുകളിൽ വ്യക്തമാക്കിയത് പോലെ ശ്രദ്ധിച്ചു കേൾക്കരുത്. വിവാഹ സദസ്സിൽ സംഗീതമുണ്ട് എന്ന് അറിഞ്ഞാൽ പണ്ടിതന്മാർ പറഞ്ഞത് ഒരു ദിവസം മുമ്പ് പോവുകയും, ബന്ധം നന്നാക്കുകയും അവരെ സംഗീതത്തിന്റെ നിഷിദ്ധത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്തുകയും ചെയ്യുക. അവർക്ക് ബോദ്ധ്യപ്പെട്ടാൽ الحمد لله , എതിർപ്പുണ്ടെങ്കിൽ, വിവാഹ ദിവസം പങ്കെടുക്കാൻ പ്രയാസമായിരിക്കും എന്ന് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. വിവാഹ ദിവസമാണ് സംഗീതമുണ്ട് എന്നറിഞ്ഞതെങ്കിൽ, സംഗീതം ശ്രദ്ധിച്ചു കേൾക്കതെ ഉത്തരവാദപ്പെട്ടവരോട് നല്ല ഒരു കാരണം പറഞ്ഞ് ഉടനെ അവിടെനിന്നു മടങ്ങുക.
മൊബൈൽ ഫോണിലെ സംഗീതപരമായ റിങ്ടോണുകൾ ഒഴിവാക്കി, സംഗീതപരമല്ലാത്ത റിങ്ടോണുകൾ ആക്കുവാൻ പ്രയാസമൊന്നുമില്ല.}.
ചിലർ പറയുന്നു, സംഗീതം ചികിത്സക്ക് ഉപയോഗിക്കുന്നല്ലൊ? അല്ലാഹു നിഷീദ്ധമാക്കിയാൽ പിന്നെ ഭൗതിക വാദികളെ തെളിവിക്കുകയോ ?
സംഗീതം നിഷിദ്ധമാണ് എന്നതിന് ഹദീസുകളിലെ തെളിവുകൾ.
നബി صلى الله عليه وسلم പറഞ്ഞു:
" إِنَّ اللَّهَ حَرَّمَ عَلَىَّ أَوْ حُرِّمَ الْخَمْرُ وَالْمَيْسِرُ وَالْكُوبَةُ "
"തീർച്ചയായും അല്ലാഹു വീഞ്ഞും ചൂതാട്ടവും കൂബയും (ചെണ്ട) എനിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു."
(സുനൻ അബു ദാവൂദ്).
സംഗീതത്തെ കുറിച്ചുള്ള നബി صلى الله عليه وسلم യുടെ പ്രവചനം പുലർന്നിരിക്കുന്നു.
നബി صلى الله عليه وسلم പറഞ്ഞതായി കേട്ടിട്ടുണ്ട്:
قَالَ حَدَّثَنِي أَبُو عَامِرٍ ـ أَوْ أَبُو مَالِكٍ ـ الأَشْعَرِيُّ وَاللَّهِ مَا كَذَبَنِي سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ " لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ
" അബു ആമിർ അല്ലെങ്കിൽ അബു മാലിക് അൽ-അശ്അരി എന്നോട് പറഞ്ഞു: അല്ലാഹുവാണ (സത്യം), അദ്ദേഹം എന്നോട് കളവ് പറഞ്ഞിട്ടില്ല, നബി
صلى الله عليه وسلم
പറയുന്നത് അദ്ദേഹം കേട്ടു: "എന്റെ സമുദായത്തിൽ നിയമവിരുദ്ധമായ ലൈംഗികബന്ധം, പട്ടുടുപ്പ്, മദ്യപാനം, വാദ്യോപകരണങ്ങളുടെ ഉപയോഗം എന്നിവ നിയമാനുസൃതമായി കണക്കാക്കുന്ന ചിലരുണ്ടാകും."
(സഹീഹുൽ ബുഖാരി).
ഈ റിപ്പോർട്ടിൽ സത്യം ചെയ്തു പറയുകയും, കളവ് പറഞ്ഞിട്ടില്ല എന്നും പറയുന്നു.
ഇവിടെ മദ്യപാനം, വ്യഭിചാരം എന്നിവയുടെ കൂടെയാണ് സംഗീതത്തെ കുറിച്ച് പറയുന്നത് എന്നത് നാം ഗൗരവമായി കാണണം.
നബി صلى الله عليه وسلم യുടെ പ്രവചനം പുലർന്നിരിക്കുന്നു. ഇന്ന് ഇതൊരു യാഥാർഥ്യമാണ്. നിഷിദ്ധമായ സംഗീതം അനുവദനീയമാണ് എന്ന് പറയുന്നവർ രംഗത്ത് വന്നിരിക്കുന്നു. അല്ലാഹു നരകം കൊണ്ട് താക്കീത് ചെയ്തത്.
അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
آمين.
{ ഈ ഹദീസിനെ കുറിച്ച് ചിലർ പറഞ്ഞു, മദ്യപാനത്തിന്റെ കൂടെ സംഗീതം ഉണ്ടായാലെ സംഗീതം ഹറാമാവുകയുള്ളു. അല്ലാതെ സംഗീതം മാത്രമാണെങ്കിൽ അനുവദനീയമാണ്. ഇതിന് ഇമാം ശൗകാനി رحمه الله മറുപടി കൊടുത്തു, അങ്ങിനെയെങ്കിൽ മദ്യപാനത്തിന്റെ കൂടെ വ്യഭിചാരം ഉണ്ടെങ്കിൽ മാത്രമേ അവ ഹറാമാവുകയുള്ളു, മദ്യപാനോ , വ്യഭിചാരമൊ മാത്രമാണെങ്കിൽ അവ അനുവദനീയമാവുകയില്ലേ?!
(നൈൽ അൽ-അഉതാർ, 8/107).}
{ വേറെ ചിലർ പറഞ്ഞു, മുകളിൽ കൊടുത്ത 31:6 വചന പ്രകാരം അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് തെറ്റിക്കുന്ന സംഗീതം മാത്രമേ ഹറാമാവുകയുള്ളു അല്ലെങ്കിൽ ഹറാമല്ല എന്ന്. എന്നാൽ മുകളിൽ കൊടുത്ത ഹദീസുകളിൽ നിന്ന് വ്യക്തമാണ് സംഗീതം സ്വമേധയാ തന്നെ ഹറാമാണ്. മുകളിൽ കൊടുത്ത 17:64 വചനത്തിൽ സംഗീതം ശൈതാന്റെ ശബ്ദമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട് . ഇബ്നു ഹസം رحمه الله വിമർശിച്ച ഹദീസാണിത്.അതിനടിസ്ഥാനമില്ല എന്ന് മുകളിൽ വ്യക്തമാക്കിയല്ലൊ. മാത്രമല്ല, എന്ത് കൊണ്ട് സംഗീതം നിഷിദ്ധമാക്കി എന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
സംഗീതം നിഷിദ്ധമാണ് എന്നതിന് ഹദീസുകളിലെ തെളിവുകൾ.
നബി صلى الله عليه وسلم പറഞ്ഞു:
" إِنَّ اللَّهَ حَرَّمَ عَلَىَّ أَوْ حُرِّمَ الْخَمْرُ وَالْمَيْسِرُ وَالْكُوبَةُ "
"തീർച്ചയായും അല്ലാഹു വീഞ്ഞും ചൂതാട്ടവും കൂബയും (ചെണ്ട) എനിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു."
(സുനൻ അബു ദാവൂദ്).
സംഗീതത്തെ കുറിച്ചുള്ള നബി صلى الله عليه وسلم യുടെ പ്രവചനം പുലർന്നിരിക്കുന്നു.
നബി صلى الله عليه وسلم പറഞ്ഞതായി കേട്ടിട്ടുണ്ട്:
قَالَ حَدَّثَنِي أَبُو عَامِرٍ ـ أَوْ أَبُو مَالِكٍ ـ الأَشْعَرِيُّ وَاللَّهِ مَا كَذَبَنِي سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ " لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ
" അബു ആമിർ അല്ലെങ്കിൽ അബു മാലിക് അൽ-അശ്അരി എന്നോട് പറഞ്ഞു: അല്ലാഹുവാണ (സത്യം), അദ്ദേഹം എന്നോട് കളവ് പറഞ്ഞിട്ടില്ല, നബി
صلى الله عليه وسلم
പറയുന്നത് അദ്ദേഹം കേട്ടു: "എന്റെ സമുദായത്തിൽ നിയമവിരുദ്ധമായ ലൈംഗികബന്ധം, പട്ടുടുപ്പ്, മദ്യപാനം, വാദ്യോപകരണങ്ങളുടെ ഉപയോഗം എന്നിവ നിയമാനുസൃതമായി കണക്കാക്കുന്ന ചിലരുണ്ടാകും."
(സഹീഹുൽ ബുഖാരി).
ഈ റിപ്പോർട്ടിൽ സത്യം ചെയ്തു പറയുകയും, കളവ് പറഞ്ഞിട്ടില്ല എന്നും പറയുന്നു.
ഇവിടെ മദ്യപാനം, വ്യഭിചാരം എന്നിവയുടെ കൂടെയാണ് സംഗീതത്തെ കുറിച്ച് പറയുന്നത് എന്നത് നാം ഗൗരവമായി കാണണം.
നബി صلى الله عليه وسلم യുടെ പ്രവചനം പുലർന്നിരിക്കുന്നു. ഇന്ന് ഇതൊരു യാഥാർഥ്യമാണ്. നിഷിദ്ധമായ സംഗീതം അനുവദനീയമാണ് എന്ന് പറയുന്നവർ രംഗത്ത് വന്നിരിക്കുന്നു. അല്ലാഹു നരകം കൊണ്ട് താക്കീത് ചെയ്തത്.
അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
آمين.
{ ഈ ഹദീസിനെ കുറിച്ച് ചിലർ പറഞ്ഞു, മദ്യപാനത്തിന്റെ കൂടെ സംഗീതം ഉണ്ടായാലെ സംഗീതം ഹറാമാവുകയുള്ളു. അല്ലാതെ സംഗീതം മാത്രമാണെങ്കിൽ അനുവദനീയമാണ്. ഇതിന് ഇമാം ശൗകാനി رحمه الله മറുപടി കൊടുത്തു, അങ്ങിനെയെങ്കിൽ മദ്യപാനത്തിന്റെ കൂടെ വ്യഭിചാരം ഉണ്ടെങ്കിൽ മാത്രമേ അവ ഹറാമാവുകയുള്ളു, മദ്യപാനോ , വ്യഭിചാരമൊ മാത്രമാണെങ്കിൽ അവ അനുവദനീയമാവുകയില്ലേ?!
(നൈൽ അൽ-അഉതാർ, 8/107).}
{ വേറെ ചിലർ പറഞ്ഞു, മുകളിൽ കൊടുത്ത 31:6 വചന പ്രകാരം അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് തെറ്റിക്കുന്ന സംഗീതം മാത്രമേ ഹറാമാവുകയുള്ളു അല്ലെങ്കിൽ ഹറാമല്ല എന്ന്. എന്നാൽ മുകളിൽ കൊടുത്ത ഹദീസുകളിൽ നിന്ന് വ്യക്തമാണ് സംഗീതം സ്വമേധയാ തന്നെ ഹറാമാണ്. മുകളിൽ കൊടുത്ത 17:64 വചനത്തിൽ സംഗീതം ശൈതാന്റെ ശബ്ദമാണ് എന്നും വ്യക്തമാക്കിയിട്ടുണ്ട് . ഇബ്നു ഹസം رحمه الله വിമർശിച്ച ഹദീസാണിത്.അതിനടിസ്ഥാനമില്ല എന്ന് മുകളിൽ വ്യക്തമാക്കിയല്ലൊ. മാത്രമല്ല, എന്ത് കൊണ്ട് സംഗീതം നിഷിദ്ധമാക്കി എന്ന് ഷെയ്ഖ് ഉസൈമീൻ رحمه الله യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
" ഹ്രിദയത്തിൽ സംഗീതം എപ്പോഴും ഉണ്ടാകും, അത് അല്ലാഹുവിനെ ഓർക്കുന്നതിന് തടസ്സം സ്യിഷ്ടിക്കുന്നു ".
നിസ്കാരത്തിൽ വരെ നമ്മുടെ ഹ്രിദയത്തിൽ നിരന്തരം സംഗീതമാണ് വരിക. അത് കൊണ്ട് നിസ്കാരത്തെ വരെ ഇത് ബാധിക്കും }.
അബ്ദുസ്സലാം സുല്ലമി പറഞ്ഞു, ഹദീസിൽ വന്ന പദം وَالْمَعَازِفَ എന്നാൽ അശ്ലീലമായത് എന്നാണ്. എന്നാൽ അങ്ങനെ ഒരാളും പറഞ്ഞിട്ടില്ല. കാരണം അങ്ങനെ ഒരർത്ഥം ഈ പദത്തിനില്ല.
حَدَّثَنَا عَبْدُ الْعَزِيزِ بْنُ عَبْدِ اللَّهِ، قَالَ حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ، عَنْ صَالِحٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ، أَنَّ عَائِشَةَ، قَالَتْ لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمًا عَلَى باب حُجْرَتِي، وَالْحَبَشَةُ يَلْعَبُونَ فِي الْمَسْجِدِ وَرَسُولُ اللَّهِ صلى الله عليه وسلم يَسْتُرُنِي بِرِدَائِهِ، أَنْظُرُ إِلَى لَعِبِهِمْ
ആയിശ رضي الله عنها പറയുന്നു:
ഒരിക്കൽ എത്യോപ്യക്കാർ മസ്ജിദിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم എന്റെ വീടിന്റെ വാതിൽക്കൽ നിൽക്കുന്നത് ഞാൻ കണ്ടു. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم അവരുടെ കളി എനിക്ക് കാണത്തക്കവണ്ണം അദ്ദേഹത്തിന്റെ കുപ്പായം കൊണ്ട് എന്നെ മൂടുകയായിരുന്നു.
(ബുഖാരി).
ഇവിടെ എത്യോപ്യക്കാർ ആയുധങ്ങൾ കൊണ്ട് കളിക്കുകയായിരുന്നു. ഇത് സംഗീതത്തിന് തെളിവല്ല.
അത് കൊണ്ട് ഇസ്‌ലാമിൽ അനുവദിച്ചത്, തെളിവുകളിൽ നിന്ന് പണ്ടിതന്മാർ മനസ്സിലാക്കിയത്, വാദ്യോപകരണങ്ങൾ, സംഗീതം , ഇല്ലാതെ യുദ്ധം, കഠിനാധ്വാന , സന്തോഷസമയങ്ങളിൽ
ഈണത്തൊടെ , കവിത ചൊല്ലാം. വിവാഹം, പെരുന്നാൾ ദിനങ്ങളിൽ ചെറിയ പെൺ കുട്ടികൾക്ക് മാത്രം , അവർ ഗായികമാരല്ല, സ്ത്രീകളുടെ ഭാഗത്ത് മാത്രം , ചിലങ്കകൾ ഇല്ലാത്ത ദഫ് ഉപയോഗിച്ച് പാടാം ( പെരുന്നാൾ ദിനത്തിൽ ചെറിയ പെൺ കുട്ടികൾ പാടിയപ്പോൾ നബി صلى الله عليه وسلم ശ്രദ്ധിച്ചു കേട്ടിരുന്നില്ല എന്ന് ഒരു ഹദിസിൽ വ്യക്തമാണ് , നബി صلى الله عليه وسلم കിടന്ന് മുഖം മറുവശത്തേക്ക് തിരിച്ചിരുന്നു
فَاضْطَجَعَ عَلَى الْفِرَاشِ وَحَوَّلَ وَجْهَهُ
എന്നാണ് റിപ്പോർട്ട്),
പുരുഷന്മാർക്ക് വിവാഹം വിളംബരം ചെയ്യാൻ വേണ്ടി മാത്രമേ ദഫ് ഉപയോഗിക്കാവൂ. ദഫ് ഉപയോഗിച്ച് പാട്ട് പാടാനല്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment