സൽമാൻ റുഷ്ദിമാരോട് ഖുർആൻ
സൽമാൻ റുഷ്ദിമാരോട് ഖുർആൻ
അല്ലാഹു പറഞ്ഞു:
- وَمَا تَنَزَّلَتْ بِهِ ٱلشَّيَـٰطِينُ
- ഇതുംകൊണ്ട് [ഖുര്‍ആനുമായി] പിശാചുക്കള്‍ ഇറങ്ങുകയുണ്ടായിട്ടില്ല;
- وَمَا يَنۢبَغِى لَهُمْ وَمَا يَسْتَطِيعُونَ
- അവര്‍ക്കത് യോജിക്കയുമില്ല; അവര്‍ക്ക് (അതിനു) സാധ്യമാകുന്നതുമല്ല.
- إِنَّهُمْ عَنِ ٱلسَّمْعِ لَمَعْزُولُونَ
- നിശ്ചയമായും, അവര്‍ (അതു) കേള്‍ക്കുന്നതില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവരാകുന്നു.
- فَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ
- ആകയാല്‍, അല്ലാഹുവിനോടു കൂടി വേറെ ഒരു ആരാധ്യനെയും നീ വിളി (ച്ച് പ്രാര്‍ത്ഥി) ക്കരുത്; എന്നാല്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരും.
- (26:210-213).
അല്ലാഹു പറഞ്ഞു:
- فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ
- എന്നാല്‍, (നബിയേ) നീ ഖുര്‍ആന്‍ ഓതുന്നതായാല്‍, ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് അല്ലാഹുവിനോടു നീ ശരണം തേടിക്കൊള്ളുക.
- (16:98).
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment