ഫലസ്തീൻ ജൂതന്മാരുടേതോ അറബികളുടേതോ അല്ല, അത് മുസ്ലിങ്ങളുടേതാണ്.
ഫലസ്തീൻ ജൂതന്മാരുടേതോ അറബികളുടേതോ അല്ല, അത് മുസ്ലിങ്ങളുടേതാണ്.
തഫ്സീർ ശൈഖ് ഉസൈമീൻ رحمه الله:
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ
" ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍ ; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍] ".
(2:47).
ശൈഖ് ഉസൈമീൻ رحمه الله:
ഈ സൂക്തത്തിന്റെ പ്രയോജനങ്ങളിൽ നിന്ന്:
1. ഇസ്രായീൽ സന്തതികൾ തങ്ങളോടുള്ള അല്ലാഹുവിന്റെ അനുഗ്രഹം ഓർക്കുകയും അതിന് നന്ദി കാണിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. നന്ദി കാണിക്കുക എന്നാൽ അവർ മുഹമ്മദ് നബിയെ صلى الله عليه وسلم പിന്തുടരുക എന്നതാണ്.
2. ഈ അനുഗ്രഹം അവർ സമ്പാദിച്ചതോ അവരുടെ കഠിനാധ്വാനം കൊണ്ടോ അവരുടെ പിതാക്കന്മാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതോ അല്ലെന്ന് വ്യക്തമാക്കുന്നു; മറിച്ച് അത് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമായിരുന്നു. ഇപ്രകാരം അല്ലാഹു പറഞ്ഞു: ' നാം നിങ്ങൾക്ക് നൽകിയിരിക്കുന്നു.'
3. ഇസ്രായേൽ സന്തതികൾ അവരുടെ കാലഘട്ടത്തിൽ മനുഷ്യരാശിയിൽ ഏറ്റവും മികച്ചവരായിരുന്നു, അത് അല്ലാഹു പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ്: 'ഞാൻ നിങ്ങളെ ലോകത്തേക്കാൾ ശ്രേഷ്ഠരാക്കി.' അവരുടെ കാലഘട്ടത്തിൽ അവർ വിശ്വാസമുള്ള ആളുകളായിരുന്നു എന്നതാണ് കാരണം. തൽഫലമായി, അവർക്ക് വളരെ വലിയ ശത്രുക്കളുടെ മേൽ വിജയം വിധിക്കപ്പെട്ടു. അവരോട് അല്ലാഹു പറഞ്ഞു:
" നിങ്ങള്‍ക്കു അല്ലാഹു നിശ്ചയിച്ചു (രേഖപ്പെടുത്തി) തന്നതായ (ആ) പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍ ".
(5:21).
പിന്നെ പരിശുദ്ധ ഭൂമി ഫലസ്തീനാണ്. മൂസയുടെ عليه السلام കാലത്ത് ഇസ്രായേൽ സന്തതികൾ അല്ലാഹുവിന്റെ സദ്‍വൃത്തരായ അടിമകളായിരുന്നതിനാൽ മാത്രമാണ് അല്ലാഹു ഫലസ്തീൻ ദേശം അവർക്ക് നൽകിയത്.
അല്ലാഹു പറഞ്ഞു:
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ
" തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്നു് (ആ) 'പ്രമാണ'ത്തിനു (ലൗഹുൽ മഹ്ഫൂളിന്) ശേഷം, 'സബൂറില്‍' നാം രേഖപ്പെടുത്തിയിട്ടുണ്ട് ".
(7:128).
" മൂസാ عليه السلام തന്റെ ജനത്തോട് പറഞ്ഞു:
" നിശ്ചയമായും, ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു ".
(7:128).
എന്നിട്ട് അല്ലാഹു പറഞ്ഞു:
" പര്യവസാനമാകട്ടെ, സദ് വ്രത്തർക്ക് (ഗുണകരം) ആയിരിക്കും ".
(7:128).
അതുകൊണ്ടു സദ് വ്രത്തന്മാർ ഭൂമിയെ അനന്തരമാക്കും; എന്നാൽ ഇന്ന് ഇസ്രായേൽ സന്തതികൾ പരിശുദ്ധ ഭൂമിക്ക് അർഹരല്ല, കാരണം അവർ അല്ലാഹുവിന്റെ സദ് വ്രത്തരായ അടിമകളല്ല.
മൂസായുടെ عليه السلام കാലത്ത് അവർ അതിന് അർഹരായിരുന്നു. അത് അവർക്കുവേണ്ടി എഴുതിയതാണ്, അവരാണ് അതിന് ഏറ്റവും അർഹരായത്. എന്നാൽ പ്രവാചകൻ صلى الله عليه وسلم കൊണ്ടുവന്ന ഇസ്‌ലാം വന്നപ്പോൾ ഈ നാട്ടിലെ ഏറ്റവും അർഹരായ ജനങ്ങൾ മുസ്‌ലിംകളായി. അറബികളല്ല; കാരണം, ഫലസ്തീനിന് അർഹരായ ആളുകളെ അറബികൾ എന്ന് വർണിപ്പിക്കാവുന്ന തരത്തിൽ ഫലസ്തീൻ അറബിയല്ല; പകരം ഫലസ്തീനിലെ അർഹതയുള്ളവർ മുസ്ലിങ്ങളാണ്, അവരുടെ വർണനം മുസ്ലിമാണ്. അവർക്ക് മറ്റൊരു വർണനവുമില്ല. അവരെ അല്ലാഹുവിന്റെ സദ് വ്രത്തരായ അടിമകൾ എന്ന് വിളിക്കാം.
ഇക്കാരണത്താൽ, പാൻ-അറബിസത്തിന്റെ പേരിൽ, ഞാൻ വിശ്വസിക്കുന്നു, അറിവ് അല്ലാഹുവിന്റെ പക്കലാണ്, ഫലസ്തീനെ വീണ്ടെടുക്കുന്നതിൽ അറബികൾ ഒരിക്കലും വിജയിക്കില്ല.
നബി صلى الله عليه وسلم
യും അദ്ദേഹത്തിന്റെ സഹാബികളും رضي الله عنهم എന്തിന്റെ അടിസ്ഥാനത്തിലായിരുന്നൊ, ഇസ്‌ലാമിന്റെ പേരിൽ, അതിലൂടെ അല്ലാതെ അത് വീണ്ടെടുക്കുക സാധ്യമല്ല.
അല്ലാഹു പറഞ്ഞത് പോലെ:
إِنَّ ٱلْأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِ
" ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു ".
(7:128).
അറബികൾ എത്ര ശ്രമിച്ചാലും;
പ്രസംഗങ്ങളാലും പ്രതിഷേധങ്ങളാലും അവർ ഭൂമിയെ എങ്ങനെ നിറച്ചാലും;
; ഇസ്‌ലാം എന്ന പേരിൽ യഹൂദന്മാരെ അവിടെ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്നതുവരെ അവർ ഒരിക്കലും വിജയിക്കുകയില്ല. അവർ അത് (ഇസ്ലാം) തങ്ങളിൽ പ്രയോഗവൽച്ചതിന് ശേഷം. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, നബി صلى الله عليه وسلم നമ്മെ അറിയിച്ചത് അവർ യാഥാർത്ഥ്യമാക്കും:
" لاَ تَقُومُ السَّاعَةُ حَتَّى تُقَاتِلُوا الْيَهُودَ حَتَّى يَقُولَ الْحَجَرُ وَرَاءَهُ الْيَهُودِيُّ يَا مُسْلِمُ، هَذَا يَهُودِيٌّ وَرَائِي فَاقْتُلْهُ "
"നിങ്ങൾ ജൂതന്മാരുമായി യുദ്ധം ചെയ്യുന്നത് വരെ അന്ത്യസമയം സ്ഥാപിക്കപ്പെടുകയില്ല, ഒരു ജൂതൻ മറഞ്ഞിരിക്കുന്ന കല്ല് പറയും. "ഹേ മുസ്ലീമേ! എന്റെ പിന്നിൽ ഒരു യഹൂദൻ ഒളിച്ചിരിക്കുന്നു, അതിനാൽ അവനെ കൊല്ലുക ".
മുസ്ലിങ്ങൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നത് വരെ അന്ത്യ സമയം സ്ഥാപിക്കപ്പെടുകയില്ല. ജൂതന്മാർ പാറകൾക്കും മരങ്ങൾക്കും പിന്നിൽ ഒളിച്ചിരിക്കത്തക്കവിധം മുസ്ലിങ്ങൾ അവരെ കൊല്ലും. അപ്പോൾ പാറയോ മരമോ പറയും: ഓ മുസ്ലീമേ, അല്ലാഹുവിന്റെ അടിമേ, ഇതാ എന്റെ പിറകിൽ ഒരു ജൂതൻ, വന്ന് അവനെ കൊല്ലുക. അങ്ങനെ മരങ്ങളും പാറകളും മുസ്‌ലിംകളെ യഹൂദരുടെ അടുത്തേക്ക് നയിക്കും, അവനെ അല്ലാഹുവിനുള്ള അടിമത്തം എന്ന പേരിൽ വിളിക്കുന്നു; അത് പറയും: ഓ മുസ്ലിമേ; അവനെ ഇസ്ലാം എന്ന പേരിൽ വിളിക്കുന്നു.
റസൂൽ صلى الله عليه وسلم പറഞ്ഞു: ‘മുസ്ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യും.’ അദ്ദേഹം صلى الله عليه وسلم ‘അറബികൾ’ എന്ന് പറഞ്ഞില്ല. ഇക്കാരണത്താൽ ഞാൻ പറയുന്നു: പാൻ-അറബിസം എന്ന ആഹ്വാനത്താൽ ഞങ്ങൾ ഒരിക്കലും ജൂതന്മാരെ നീക്കം ചെയ്യില്ല, ഇസ്ലാം എന്ന പേരിൽ മാത്രമേ അവരെ നീക്കം ചെയ്യുകയുള്ളു. ആവശ്യമുള്ളവർ അല്ലാഹുവിന്റെ വചനം പാരായണം ചെയ്യട്ടെ:
وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّـٰلِحُونَ
" തീര്‍ച്ചയായും, ഭൂമിയെ, എന്റെ സദ്‌വൃത്തന്മാരായ അടിയാന്മാര്‍ അനന്തരമെടുക്കുന്നതാണെന്നു് (ആ) 'പ്രമാണ'ത്തിനു (ലൗഹുൽ മഹ്ഫൂളിന്) ശേഷം, 'സബൂറില്‍' നാം രേഖപ്പെടുത്തിയിട്ടുണ്ട് ".
(21:105).
അങ്ങനെ അവൻ തന്റെ സദ് വ്രത്തരായ അടിമകൾക്ക് അനന്തരമാക്കി. ഒരു വർണനവുമായി ബന്ധിപ്പിച്ചിരിക്കുന്നത് വർണനം ഉള്ളപ്പോൾ സംഭവിക്കും, വർണനം നിരസിക്കപ്പെടുമ്പോൾ അത് നിരാകരിക്കപ്പെടും.
നാം അല്ലാഹുവിന്റെ സദ് വ്രത്തരായ അടിമകളാണെങ്കിൽ, യാതൊരു ബുദ്ധിമുട്ടും, അദ്ധ്വാനവും, പ്രയാസവും കൂടാതെ ഒരിക്കലും അവസാനിക്കാത്ത, ദീർഘമായ സംസാരങ്ങളില്ലാതെ, നമുക്ക് അത് പൂർണ്ണമായ അനായാസമായി അനന്തരമാക്കാം.
അല്ലാഹു നമുക്ക് വിധിച്ചത് കൊണ്ട് , അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങൾ അത് പിടിച്ചെടുക്കും. അല്ലാഹുവിന് ഇത് എത്ര എളുപ്പമാണ്.
ഇസ്‌ലാമിന്റെ മഹത്തായ കാലഘട്ടത്തിൽ മുസ്‌ലിംകൾ ഫലസ്തീൻ ഭരിച്ചത് അവരുടെ ഇസ്‌ലാം കാരണമാണെന്ന് നമുക്കറിയാം. പേർഷ്യന്റെ തലസ്ഥാന നഗരങ്ങളും റോമിന്റെ തലസ്ഥാനവും കോപ്‌റ്റിക് തലസ്ഥാനവും അവരുടെ ഇസ്‌ലാം കാരണമല്ലാതെ അവർ കീഴടക്കിയില്ല.
യഥാർത്ഥ ഇസ്‌ലാം കൊണ്ടല്ലാതെ സമ്പൂർണ്ണ വിജയം സാധ്യമല്ലെന്ന് നമ്മുടെ യുവാക്കൾ ബോധവുമുള്ളവരായിരുന്നെങ്കിൽ; തിരിച്ചറിയൽ രേഖ മുഖേന അറിയപ്പെടുന്ന ഇസ്ലാമല്ല.
ഒരുപക്ഷേ നിങ്ങളിൽ ചിലർ സഅദ് ഇബ്‌നു അബി വഖാസിന്റെ കഥ കേട്ടിട്ടുണ്ടാകും. പേർഷ്യക്കാർ ടൈഗ്രിസ് നദിക്ക് കുറുകെയുള്ള പാലം നശിപ്പിക്കുകയും , കപ്പലുകൾ മുക്കിക്കളയുകയും ചെയ്തു, അതിനാൽ മുസ്ലിങ്ങൾ (നദി) കടന്ന് അവരിലേക്ക് എത്തില്ല. അങ്ങനെ അല്ലാഹു അവർക്ക് വേണ്ടി നദിയെ വിധേയമാക്കി. അങ്ങനെ അവർ തങ്ങളുടെ കുതിരകളെയും ഒട്ടകങ്ങളെയും കൂട്ടി വെള്ളത്തിന് മുകളിലൂടെ നടക്കാൻ തുടങ്ങി. കരയുടെ മുകളിലൂടെ നടക്കുന്നതുപോലെ അവർ വെള്ളത്തിന് മുകളിലൂടെ നടന്നു.
വെള്ളം ഒട്ടകങ്ങളുടെ കുളമ്പുകളെ മൂടിയിരുന്നില്ല. കുതിരകൾ തളർന്നപ്പോൾ അല്ലാഹു ഒരു പാറക്കെട്ട് സ്ഥാപിച്ചു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ നിന്നുള്ളതായിരുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അങ്ങനെ മൂസക്ക് عليه السلام കടൽ പിളർന്നവൻ , അത് അവർക്ക് പെട്ടെന്ന് വരണ്ട പാതയായി മാറ്റുകയും അവർ സുരക്ഷിതമായി അതിൽ നടക്കുകയും ചെയ്തു. അതിലും വലുത് ചെയ്യാനുള്ള കഴിവ് അല്ലാഹുവിനുണ്ട്.
കാര്യം എന്താന്നുവച്ചാൽ, ഇസ്രായേൽ സന്തതികൾ അല്ലാഹുവിന്റെ സദ് വ്രത്തരായ അടിമകളായിരുന്നപ്പോൾ മനുഷ്യരാശിയിൽ ഏറ്റവും മികച്ചവരായിരുന്നു അവർ എന്നതിൽ സംശയമില്ല, എന്നാൽ
അവർക്ക് അപമാനവും ശാപവും നിന്ദ്യതയും ബാധിച്ചപ്പോൾ അവർ മനുഷ്യരിൽ ഏറ്റവും ഉത്തമന്മാരല്ലാതായി, അവരിൽ ചിലർ കുരങ്ങുകളും പന്നികളുമാണ്.
അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിൽ അവർ അല്ലാഹുവിന്റെ ഏറ്റവും നികൃഷ്ടരായ അടിമകളാണ്:
ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ اللَّه
" അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു ".
(3:112).
لَا يُقَـٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌ ۚ تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ
" കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ ".
(59:14).
'മസ്ജിദുൽ അഖ്സയുടെ ചരിത്രത്തിൽ എന്താണ് സംഭവിച്ചത്' എന്ന തലക്കെട്ടിൽ ഷെയ്ഖ് അൽ ഉസൈമീൻ رحمه الله വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിൽ നിന്ന് എടുത്ത ഒരു ഭാഗം ചുവടെ ചേർക്കുന്നു:
" പൊങ്ങച്ചം നിറഞ്ഞ സംസാരവും പ്രസംഗവും പ്രശ്‌നത്തെ ഒരു രാഷ്ട്രീയ പ്രശ്‌നവും ഭൗതികമായ പ്രാദേശിക പരാജയവുമാക്കി മാറ്റുന്ന വാക്ചാതുര്യം കൊണ്ടല്ല വിജയം.
അല്ലാഹു നമ്മെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ അവന്റെ മതം സ്ഥാപിച്ചാൽ അല്ലാതെ വിജയം സാധ്യമല്ല.
അല്ലാഹുവിന്റെ നിയമനിർമ്മാണമനുസരിച്ച് ഞങ്ങൾ ഭരിക്കുകയും, നാം നന്മ കൽപ്പിക്കുകയും തിന്മയിൽ നിന്ന് വിലക്കുകയും ചെയ്യണം, അല്ലാഹു നമ്മോട് കൽപിച്ച പോലെ:
ٱلَّذِينَ إِن مَّكَّنَّـٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَـٰقِبَةُ ٱلْأُمُورِ
" (മാത്രമല്ല) ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണ് (അവര്‍). കാര്യങ്ങളുടെ (യെല്ലാം) പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു ".
(22:41).
സത്യവിശ്വാസികളെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഏറ്റവും നല്ല രീതിയിൽ മടങ്ങാനും, അല്ലാഹുവിന്റെ ഗ്രന്ഥവും അല്ലാഹുവിന്റെ ദൂതന്റെ صلى الله عليه وسلم സുന്നത്തും അനുസരിച്ച് അവർ വിധികല്പിക്കുവാനും വേണ്ടി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ വചനത്തെ അത്യുന്നതമാക്കാൻ അവർ പോരാടണം , അല്ലാതെ ദേശീയതയെ സഹായിക്കാനോ, പ്രാദേശിക അവകാശവാദങ്ങളെ സഹായിക്കാനോ അല്ല , മറിച്ച് അല്ലാഹുവിന്റെ വചനത്തെ ഏറ്റവും ഉന്നതമായതാക്കിത്തീർക്കാൻ ".
സ്രോതസ്സ്:
https://mtws.posthaven.com/tag/Palestine
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment