തൗബ ചെയ്യാതിരുന്ന റാഫിദീ ശിയാ നേതാവ് ഖാംനഇയെ ശഹീദ് എന്ന് പറയുന്നത് പ്രമാണങ്ങൾക്ക് എതിരാണ്..

തൗബ ചെയ്യാതിരുന്ന റാഫിദീ ശിയാ നേതാവ് ഖാംനഈയെ ശഹീദ് എന്ന് പറയുന്നത് പ്രമാണങ്ങൾക്ക് എതിരാണ്.

താഴെ ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റ്:




എൻ്റെ മറുപടി:

ശഹീദ് എന്ന ബഹുമതി അല്ലാഹുവും അവന്റെ റസൂലും ﷺ തെളിവോടെ നൽകിയവർക്കാണ് നാം ഉറപ്പിച്ച് പറയുന്നത്. ഒരാളെ വികാരത്തിന്റെ അടിസ്ഥാനത്തിൽ 'ശഹീദ്' എന്ന് വിളിക്കുന്നത് അല്ല, തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം സംസാരിക്കുന്നത്.

റാഫിദീ ശിയാ നേതാവ് ഖാംനഈ,  അലി رضي الله عنه വിനെ ദൈവമാക്കിയ വ്യക്തമിയാണ്. അത് കൊണ്ട് ഈ വലിയ ശിർക്കിൽ നിന്ന് തൗബ ചെയ്യാതെ സൽകർമ്മങ്ങൾ സ്വീകരിക്കില്ല എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. അത് കൊണ്ട് ഒരിക്കലും ശഹീദ് എന്ന് പറയരുത്.

അതുപോലെ, സ്ത്രീ-പുരുഷ മിശ്രസമ്മേളനങ്ങൾ, ശിർക്കിലേക്കും ബിദ്അത്തിലേക്കും നയിക്കുന്ന ആശയങ്ങളുടെ പ്രചാരണം എന്നിവ ദീനിന്റെ സേവനമല്ല.

സത്യം അറിയാൻ ആഗ്രഹിക്കുന്നവർ  ഖുർആനെയും സുന്നത്തിനെയും സ്വലഫുസ്സ്വാലിഹീങ്ങളുടേയും മാർഗത്തെയുമാണ് പിന്തുടരേണ്ടത്.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്