ഖുർആനിനെ എങ്ങനെ സമീപിക്കണം
ഖുർആനിനെ എങ്ങനെ സമീപിക്കണം
ഖുർആനിലെ പദങ്ങളുടെ അർത്ഥം, വ്യാഖ്യാനം, വിശദീകരണം, നബിصلى الله عليه وسلم
ക്ക് പഠിപ്പിച്ചു കൊടുക്കുന്നത് അല്ലാഹു ആണ്.
നബി صلى الله عليه وسلم
അത് സഹാബികൾക്ക്
رضي الله عنهم
പഠിപ്പിച്ചു കൊടുക്കുന്നു. പിന്നീട് അതിന് വൈരുദ്ധ്യമായി ആരും വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.
അല്ലാഹു പറഞ്ഞു:
" فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ثُمَّ إِنَّ عَلَيْنَا بَيَانَهُ "
" ആകയാല്‍, നാം അതു (ഖുർആൻ) ഓതിത്തന്നാല്‍ നീ ആ ഓത്തു പിന്‍പറ്റിക്കൊള്ളുക. പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത് "
(75:18).
തഫ്സീർ ഇബ്നു കസീർ പറഞ്ഞു:
( ثم إن علينا بيانه ) أي : بعد حفظه وتلاوته نبينه لك ونوضحه ، ونلهمك معناه على ما أردنا وشرعنا
(പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത് )
അതിനർത്ഥം : " അത് മനഃപാഠമാക്കുകയും പാരായണം ചെയ്യുകയും ചെയ്തതിന് ശേഷം, നാം അത് നിനക്ക് വിശദീകരിക്കുകയും വ്യക്തമാക്കിത്തരികയും ചെയ്യുന്നു. അതുപോലെ നാം ഉദ്ദേശിച്ചതും, നിയമമാക്കിയതു പ്രകാരവും
അതിന്റെ അർത്ഥം നിനക്ക്
നാം ബോധനം നല്കുകയും ചെയ്യുന്നതാണ് ".
അല്ലാഹു പറഞ്ഞു:
" وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ "
"അറിയുമായിരുന്നില്ലാത്തത് അവന്‍ നിനക്ക് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു" .
(4:113).
അല്ലാഹു നബി
صلى الله عليه وسلم
ക്ക് വിശദീകരിച്ചു കൊടുത്തതും, പഠിപ്പിച്ചതും, നബി
صلى الله عليه وسلم
സഹാബികൾക്കും, മുഴുവൻ മനുഷ്യർക്കും വിശദീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
അല്ലാഹു പറഞ്ഞു:
" وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ "
" നിനക്കും (ഈ) പ്രമാണം [ഖുര്‍ആന്‍] നാം അവതരിപ്പിച്ചു തന്നിരിക്കുന്നു; മനുഷ്യര്‍ക്കു ഇറക്കപ്പെട്ടതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി; അവര്‍ ചിന്തിച്ചുനോക്കുകയും ചെയ്തേക്കാമല്ലോ."
(16:44).
അല്ലാഹു പറഞ്ഞു:
" وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ "
" അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ നിയോഗിച്ചവനത്രെ അവൻ)."
(62:2).
തഫ്സീർ ത്വബരി താഴെ:
( وَيُعَلِّمُهُمُ الْكِتَابَ ) يقول: ويعلمهم كتاب الله، وما فيه من أمر الله ونهيه، وشرائع دينه ( وَالْحِكْمَةَ ) يعني بالحكمة: السنن
(അവര്‍ക്ക് (സഹാബികൾക്ക്) വേദഗ്രന്ഥം പഠിപ്പിക്കുന്നു)
ഇതിനർത്ഥം: അവൻ (അല്ലാഹു) പറയുന്നു:
അല്ലാഹുവിന്റെ ഗ്രന്ഥം അവരെ പഠിപ്പിക്കുന്നു.
അതിലുള്ള
അല്ലാഹുവിന്റെ കൽപ്പനയും നിരോധനവും ,അവന്റെ മതത്തിന്റെ നിയമങ്ങളും (അവരെ സഹാബികളെ പഠിപ്പിക്കുന്നു ).
നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച സഹാബികളുടെയും , അവരിൽ നിന്ന് നേരിട്ട് പഠിച്ച നബി صلى الله عليه وسلم ഉത്തമ സമൂഹം എന്ന് പറഞ്ഞ, അടുത്ത രണ്ട് തലമുറകളായ, താബിഈങ്ങളും താബി താബിഈങ്ങളുമായ സലഫുകളുടെ തഫ്സീറുകളിലാണത്കൊണ്ട് അല്ലാഹു പഠിപ്പിച്ച അർഥവും വ്യാഖ്യാനവും വിശദീകരണവും ഉണ്ടാവുക.
അല്ലാഹു അർത്ഥം വ്യക്തമാക്കിക്കഴിഞ്ഞാൽ പിന്നെ, നബി صلى الله عليه وسلم ക്ക് പോലും , അതിനെതിരായി പറയാൻ അനുവാദമില്ല എന്നിരിക്കെ നാം വളരെ അധികം ജാഗ്രത പുലർത്തണം.
അല്ലാഹു പറഞ്ഞു:
" وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ
" അദ്ദേഹം [റസൂല്‍] നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിപ്പറഞ്ഞിരുന്നുവെങ്കിൽ;
لَأَخَذْنَا مِنْهُ بِٱلْيَمِينِ
അദ്ദേഹത്തെ നാം വലങ്കൈ കൊണ്ട് പിടി(ച്ചു ശിക്ഷി)ക്കുമായിരുന്നു
ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ "
പിന്നിട്, അദ്ദേഹത്തില്‍ നിന്നു (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു".
(69:44,45,46).
ഖുർആനിലെ പദങ്ങളുടെ അർത്ഥം നമുക്ക് സുപരിചിതമായ ഭാഷാർത്ഥവുമായി യോജിക്കാം യോജിക്കാതിരിക്കാം. ഭാഷാർത്ഥവുമായി യോജിക്കാത്ത അർത്ഥമാണ് അല്ലാഹു ഉദ്ദേശിച്ചതെങ്കിൽ , അവിടെ നാം ഭാഷാർത്ഥം
കോടുത്താൽ നാം പിഴച്ചു പോകും.
ഉദാഹരണമായി,
അല്ലാഹു പറഞ്ഞു:
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ
" നിനക്കു മരണം വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക".
(15:99).
ഇവിടെ ٱلْيَقِينُ നിന്റെ നമുക്ക് സുപരിചിതമായ ഭാഷാർഥം/ഡിക്ഷണറി അർത്ഥം
ഉറപ്പായ അറിവ് എന്നാണ്. സൂഫികൾ ഈ ഭാഷാർത്ഥം കൊടുത്തു. അപ്പോൾ ആയത്തിന്റെ ആശയം ഇപ്രകാരമായിരിക്കും:
" നിനക്കു ഉറപ്പായ അറിവ് വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക".
അഥവ അല്ലാഹു ആണ് റബ്ബ് എന്ന് ഉറപ്പായാൽ പിന്നെ നീ അല്ലാഹുവിനെ ആരാധിക്കേണ്ടതില്ല എന്നു വരും!.
അതിനാൽ സൂഫികൾ പറയും: നമുക്ക് റബ്ബ് അല്ലാഹു ആണ് എന്ന് ഉറപ്പായി, അതിനാൽ ഇനി നിർബന്ധ ആരാധനകൾ നിർവഹിക്കേണ്ടതില്ല.അങ്ങനെ അവർ നിസ്കാരം, നോമ്പ് മുതലായ നിർബന്ധ കർമങ്ങൾ നിർത്തുന്നു.
نعوذ بالله
മുകളിൽ കൊടുത്ത ഉദാഹരണം തഫ്സീർ ഇബ്നു കസീറിൽ ഇപ്രകാരം വായിക്കാം:
ويستدل بها على تخطئة من ذهب من الملاحدة إلى أن المراد باليقين المعرفة ، فمتى وصل أحدهم إلى المعرفة سقط عنه التكليف عندهم . وهذا كفر وضلال وجهل ، فإن الأنبياء - عليهم السلام - كانوا هم وأصحابهم أعلم الناس بالله وأعرفهم بحقوقه وصفاته ، وما يستحق من التعظيم ، وكانوا مع هذا أعبد الناس وأكثر الناس عبادة ومواظبة على فعل الخيرات إلى حين الوفاة . وإنما المراد باليقين هاهنا الموت ، كما قدمناه . ولله الحمد والمنة ، والحمد لله على الهداية ، وعليه الاستعانة والتوكل ، وهو المسئول أن يتوفانا على أكمل الأحوال وأحسنها [ فإنه جواد كريم ]
[ وحسبنا الله ونعم الوكيل ]
യഥാർത്ഥത്തിൽ മുൻഗാമികളായ സലഫുകളുടെ തഫ്സീറിൽ
ٱلْيَقِينُ
നിന്റെ അർത്ഥം മരണം എന്നാണ്. തഫ്സീർ ഇബ്നു കസീറിൽ:
وقوله : ( واعبد ربك حتى يأتيك اليقين ) قال البخاري : قال سالم : الموت
അപ്പോൾ ആശയം ഇപ്രകാരമായിരിക്കും:
" നിനക്കു മരണം വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക".
തഫ്സീർ ഇബ്നു കസീറിൽ പറയുന്നു:
ويستدل من هذه الآية الكريمة وهي قوله : ( واعبد ربك حتى يأتيك اليقين ) - على أن العبادة كالصلاة ونحوها واجبة على الإنسان ما دام عقله ثابتا فيصلي بحسب حاله ، كما ثبت في صحيح البخاري ، عن عمران بن حصين - رضي الله عنهما - أن رسول الله - صلى الله عليه وسلم - قال : " صل قائما ، فإن لم تستطع فقاعدا ، فإن لم تستطع فعلى جنب "
(''മരണം വരുന്നതുവരെ നിന്റെ രക്ഷിതാവിനെ ആരാധിക്കുക") ഈ ആദരണീയമായ ആയത്തിൽ നിന്ന്
അവന്റെ മനസ്സ് സുസ്ഥിരമായിരിക്കുന്നിടത്തോളം നിസ്കാരം പോലെ മറ്റു ആരാധനകളും മനുഷ്യൻറെമേൽ നിർബന്ധമാണ് എന്നതിന് തെളിവ് ലഭിക്കുന്നു. അവൻ അവന്റെ കഴിവിനനുസരിച്ച് അവ നിർവഹിക്കണം. ഇംറാൻ ബിൻ ഹുസൈനിൽ നിന്ന് സ്വഹീഹുൽ ബുഖാരിയിൽ അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് : "നിന്ന് നിസ്കരിക്കുക, നിനക്ക് അത് സാധ്യമല്ലെങ്കിൽ, ഇരിക്കുക, അങ്ങനെയും നിനക്ക് കഴിയുന്നില്ലെങ്കിൽ ചെരിഞ്ഞു കിടന്നു നിസ്കരിക്കുക ."
(തഫ്സീർ ഇബ്നു കസീർ).
അഥവ മരണം വരെ നാം കഴിവിന്റെ പരമാവധി അല്ലാഹുവിനെ ആരാധിക്കണം എന്നാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്, അല്ലാതെ സൂഫികൾ മനസ്സിലാക്കിയത് പോലെ അല്ല.
ഖുർആനിലെയും സുന്നത്തിലെയും അടിസ്ഥാനപരമായ വിഷയങ്ങളിൽ സഹാബികൾ ഐക്യത്തിലാണ്.അവർക്കിടയിൽ ഭിന്നത ഇല്ല.
എന്നാൽ ശാഖാപരമായ വിഷയങ്ങളിൽ സഹാബത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്.
ഇത് അനുവദനീയമാണ്.ശാഖാപരമായ വിഷയങ്ങളെ കുറിച്ച് ഹദീസിൽ വന്നത് ,
അത് കൊണ്ട് ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത അനുവദനീയമാണ്, എന്നാൽ അടിസ്ഥാനപരമായ വിഷയങ്ങളിൽ ഭിന്നത അനുവദനീയമല്ല. അത് കൊണ്ട് നാം അടിസ്ഥാനപരമായ വിഷയങ്ങളിൽ ഭിന്നിക്കരുത്. സഹാബികളുടെ , സലഫുകളുടെ തഫ്സീറുകൾ പരിശോധിച്ച് സത്യത്തിലേക്കും, ഐക്യത്തിലേക്കും എത്തുക.
അല്ലാഹു അർത്ഥം വ്യക്തമാക്കിക്കഴിഞ്ഞാൽ പിന്നെ, നബി صلى الله عليه وسلم ക്ക് പോലും , അതിനെതിരായി പറയാൻ അനുവാദമില്ല എന്നിരിക്കെ നാം വളരെ അധികം ജാഗ്രത പുലർത്തണം.
അല്ലാഹു പറഞ്ഞു:
" وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ
" അദ്ദേഹം [റസൂല്‍] നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിപ്പറഞ്ഞിരുന്നുവെങ്കിൽ;
لَأَخَذْنَا مِنْهُ بِٱلْيَمِينِ
അദ്ദേഹത്തെ നാം വലങ്കൈ കൊണ്ട് പിടി(ച്ചു ശിക്ഷി)ക്കുമായിരുന്നു
ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ "
പിന്നിട്, അദ്ദേഹത്തില്‍ നിന്നു (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു".
(69:44,45,46).
ഖുർആനിലെ പദങ്ങളുടെ അർത്ഥം നമുക്ക് സുപരിചിതമായ ഭാഷാർത്ഥവുമായി യോജിക്കാം യോജിക്കാതിരിക്കാം. ഭാഷാർത്ഥവുമായി യോജിക്കാത്ത അർത്ഥമാണ് അല്ലാഹു ഉദ്ദേശിച്ചതെങ്കിൽ , അവിടെ നാം ഭാഷാർത്ഥം
കോടുത്താൽ നാം പിഴച്ചു പോകും.
ഉദാഹരണമായി,
അല്ലാഹു പറഞ്ഞു:
وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ
" നിനക്കു മരണം വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക".
(15:99).
ഇവിടെ ٱلْيَقِينُ നിന്റെ നമുക്ക് സുപരിചിതമായ ഭാഷാർഥം/ഡിക്ഷണറി അർത്ഥം
ഉറപ്പായ അറിവ് എന്നാണ്. സൂഫികൾ ഈ ഭാഷാർത്ഥം കൊടുത്തു. അപ്പോൾ ആയത്തിന്റെ ആശയം ഇപ്രകാരമായിരിക്കും:
" നിനക്കു ഉറപ്പായ അറിവ് വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക".
അഥവ അല്ലാഹു ആണ് റബ്ബ് എന്ന് ഉറപ്പായാൽ പിന്നെ നീ അല്ലാഹുവിനെ ആരാധിക്കേണ്ടതില്ല എന്നു വരും!.
അതിനാൽ സൂഫികൾ പറയും: നമുക്ക് റബ്ബ് അല്ലാഹു ആണ് എന്ന് ഉറപ്പായി, അതിനാൽ ഇനി നിർബന്ധ ആരാധനകൾ നിർവഹിക്കേണ്ടതില്ല.അങ്ങനെ അവർ നിസ്കാരം, നോമ്പ് മുതലായ നിർബന്ധ കർമങ്ങൾ നിർത്തുന്നു.
نعوذ بالله
മുകളിൽ കൊടുത്ത ഉദാഹരണം തഫ്സീർ ഇബ്നു കസീറിൽ ഇപ്രകാരം വായിക്കാം:
ويستدل بها على تخطئة من ذهب من الملاحدة إلى أن المراد باليقين المعرفة ، فمتى وصل أحدهم إلى المعرفة سقط عنه التكليف عندهم . وهذا كفر وضلال وجهل ، فإن الأنبياء - عليهم السلام - كانوا هم وأصحابهم أعلم الناس بالله وأعرفهم بحقوقه وصفاته ، وما يستحق من التعظيم ، وكانوا مع هذا أعبد الناس وأكثر الناس عبادة ومواظبة على فعل الخيرات إلى حين الوفاة . وإنما المراد باليقين هاهنا الموت ، كما قدمناه . ولله الحمد والمنة ، والحمد لله على الهداية ، وعليه الاستعانة والتوكل ، وهو المسئول أن يتوفانا على أكمل الأحوال وأحسنها [ فإنه جواد كريم ]
[ وحسبنا الله ونعم الوكيل ]
യഥാർത്ഥത്തിൽ മുൻഗാമികളായ സലഫുകളുടെ തഫ്സീറിൽ
ٱلْيَقِينُ
നിന്റെ അർത്ഥം മരണം എന്നാണ്. തഫ്സീർ ഇബ്നു കസീറിൽ:
وقوله : ( واعبد ربك حتى يأتيك اليقين ) قال البخاري : قال سالم : الموت
അപ്പോൾ ആശയം ഇപ്രകാരമായിരിക്കും:
" നിനക്കു മരണം വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക".
തഫ്സീർ ഇബ്നു കസീറിൽ പറയുന്നു:
ويستدل من هذه الآية الكريمة وهي قوله : ( واعبد ربك حتى يأتيك اليقين ) - على أن العبادة كالصلاة ونحوها واجبة على الإنسان ما دام عقله ثابتا فيصلي بحسب حاله ، كما ثبت في صحيح البخاري ، عن عمران بن حصين - رضي الله عنهما - أن رسول الله - صلى الله عليه وسلم - قال : " صل قائما ، فإن لم تستطع فقاعدا ، فإن لم تستطع فعلى جنب "
(''മരണം വരുന്നതുവരെ നിന്റെ രക്ഷിതാവിനെ ആരാധിക്കുക") ഈ ആദരണീയമായ ആയത്തിൽ നിന്ന്
അവന്റെ മനസ്സ് സുസ്ഥിരമായിരിക്കുന്നിടത്തോളം നിസ്കാരം പോലെ മറ്റു ആരാധനകളും മനുഷ്യൻറെമേൽ നിർബന്ധമാണ് എന്നതിന് തെളിവ് ലഭിക്കുന്നു. അവൻ അവന്റെ കഴിവിനനുസരിച്ച് അവ നിർവഹിക്കണം. ഇംറാൻ ബിൻ ഹുസൈനിൽ നിന്ന് സ്വഹീഹുൽ ബുഖാരിയിൽ അല്ലാഹുവിന്റെ ദൂതൻ
صلى الله عليه وسلم
പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് : "നിന്ന് നിസ്കരിക്കുക, നിനക്ക് അത് സാധ്യമല്ലെങ്കിൽ, ഇരിക്കുക, അങ്ങനെയും നിനക്ക് കഴിയുന്നില്ലെങ്കിൽ ചെരിഞ്ഞു കിടന്നു നിസ്കരിക്കുക ."
(തഫ്സീർ ഇബ്നു കസീർ).
അഥവ മരണം വരെ നാം കഴിവിന്റെ പരമാവധി അല്ലാഹുവിനെ ആരാധിക്കണം എന്നാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്, അല്ലാതെ സൂഫികൾ മനസ്സിലാക്കിയത് പോലെ അല്ല.
ഇനി ഇത് പോലെ ഇന്നത്തെ ചില കക്ഷികളെ നമുക്ക് പരിശോധിക്കാം.
5:35 ആയത്തിലെ അല്ലാഹുവിലേക്ക് വസീല, മാർഗം തേടുക , എന്നത് കൊണ്ടുദ്ദേശിക്കുന്നത് മരണപ്പെട്ടവരെ വിളിക്കാനാണെന്ന് ചില ബിദ്ഈ കക്ഷികൾ പറയുന്നു. എന്നാൽ സഹാബികളുടെ, സലഫുകളുടെ ,തഫ്സീറുകളിൽ ഈ ആയത്തിന്റെ വിശദീകരണത്തിൽ അങ്ങനെ പറയുന്നില്ല. ഒരു പ്രവാചകനൊ عليهم السلام, സഹാബിയൊ رضي الله عنهم മരണപ്പെട്ടവരെ വിളിച്ചിട്ടില്ല. മാത്രമല്ല വിളിക്കാൻ പാടില്ല, ആ വിളി നരകത്തിൽ സ്ഥിര താമസത്തിന് കാരണമാകുന്ന, കർമ്മങ്ങൾ നിഷ്ഫലമായി പോകാൻ കാരണമാകുന്ന ശിർക്ക് എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
അതെ പോലെ അല്ലാഹുവും മലക്കുകളും നബി صلى الله عليه وسلم യുടെ മേൽ സ്വലാത്ത് ചൊല്ലുന്നു, അത് കൊണ്ട് സത്യവിശ്വാസികളും ചൊല്ലുക എന്ന 33:56 ആയത്ത്, നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷത്തിന് തെളിവാണെന്ന് പറയും. എന്നാൽ സഹാബികളുടെ, സലഫുകളുടെ തഫ്സീറുകളിൽ ഈ ആയത്തിന്റെ വിശദീകരണത്തിൽ അങ്ങനെ പറയുന്നില്ല. ഒരു പ്രവാചകനൊ عليهم السلام, സഹാബിയൊ رضي الله عنهم ജന്മദിനമാഘോഷിച്ചിട്ടില്ല. അന്നും ഇത് ചെയ്യാമായിരുന്നു. അവർ ചെയ്യാത്തത് ഇന്ന് നാം ദീൻ എന്ന് പറഞ്ഞു ചെയ്താൽ അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണെന്നല്ലെ പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
അതെ പോലെ ഭരണകൂടത്തിന് എതിരെ സമരം ചെയ്യാൻ, നന്മ കൽപിക്കുക തിന്മ തടയുക എന്ന ആയത്തുകൾ ചില കക്ഷികൾ ഉദ്ധരിക്കും. എന്നാൽ സഹാബികളുടെ , സലഫുകളുടെ തഫ്സീറുകളിൽ ഈ ആയത്തുകളുടെ വിശദീകരണത്തിൽ അങ്ങനെ പറയുന്നില്ല. ഒരു പ്രവാചകനൊ عليهم السلام, ഒരു സഹാബിയൊ رضي الله عنهم ഭരണകൂടത്തിന് എതിരെ സമരം ചെയ്തിട്ടില്ല. അന്നും ഇത് ചെയ്യാമായിരുന്നു. അവർ ചെയ്യാത്തത് ഇന്ന് നാം ദീൻ എന്ന് പറഞ്ഞു ചെയ്താൽ അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണെന്നല്ലെ പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
അതെ പോലെ ഒരു ബിദ്ഈ കക്ഷി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ് ചെയ്യുക എന്ന് പറയുന്ന ആയത്തുകൾ ഉദ്ധരിച്ച് , വിജ്ഞാനമില്ലാത്തവർ മൂന്ന് ദിവസം , പത്ത് ദിവസം , നാല്പതു ദിവസം, നാല് മാസം , കുടുംബവും, കച്ചവടവും, നാടും, വിട്ടു ദീനിന്റെ പരിശ്രമം എന്ന് പറഞ്ഞ് മസ്ജിദുകൾ കേന്ദ്രീകരിച്ച് പുറപ്പെടുന്നു. എന്നാൽ സഹാബികളുടെ , സലഫുകളുടെ തഫ്സീറുകളിൽ ഈ ആയത്തുകളുടെ വിശദീകരണത്തിൽ അങ്ങനെ പറയുന്നില്ല. പ്രവാചകനൊ صلى الله عليه وسلم സഹാബികളൊ رضي الله عنهم, സലഫുകളൊ ഈ ഒരു രീതിയിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് പുറപ്പെട്ടിട്ടില്ല. അന്നും ഇത് ചെയ്യാമായിരുന്നു. അവർ ചെയ്യാത്തത് ഇന്ന് നാം ദീൻ എന്ന് പറഞ്ഞു ചെയ്താൽ അത് നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്താണെന്നല്ലെ പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
അതെ പോലെ സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു, കൊല്ലങ്ങളുടെ കണക്കറിയാൻ എന്ന ആയത്തുകൾ മാസപ്പിറവി നിർണയത്തിന് ഗോള ശാസ്ത്ര കണക്ക് ഉപയോഗിക്കാൻ തെളിവായി ചിലർ ഉദ്ധരിക്കും. എന്നാൽ സഹാബികളുടെ, സലഫുകളുടെ തഫ്സീറുകളിൽ ഈ ആയത്തുകളുടെ വിശദീകരണത്തിൽ അങ്ങനെ പറയുന്നില്ല. പ്രവാചകനൊ صلى الله عليه وسلم, ഒരു സഹാബിയൊ رضي الله عنهم മാസപ്പിറവി നിർണയത്തിന് ഗോള ശാസ്ത്ര കണക്ക് ഉപയോഗിച്ചിട്ടില്ല. അന്നും ഇത് ചെയ്യാമായിരുന്നു, കാരണം ഗോള ശാസ്ത്ര കണക്കറിയുന്ന ജൂതന്മാർ അന്ന് ഉണ്ടായിരുന്നു. ജൂതന്മാരുടെ അടുത്ത് നിന്നും നമുക്ക് വിജ്ഞാനം തേടാമല്ലൊ. എന്നാൽ പ്രവാചകൻ صلى الله عليه, അവരുടെ അടുത്ത് നിന്ന് പഠിക്കാൻ പറഞ്ഞിട്ടില്ല, കണക്ക് എന്നന്നേക്കുമായി നിരോധിക്കുകയും, ഹിലാൽ നിർബന്ധമായും കാണണം എന്ന് പഠിപ്പിക്കുകയും ചെയ്തു.
ഇത് ചില ഉദാഹരണങ്ങൾ മാത്രം. അത് കൊണ്ട് ആരെങ്കിലും ആയത്തൊ, ഹദീസോ തെളിവായി ഉദ്ധരിച്ചാൽ, നാം പരിശോധിക്കുക, സഹാബികളടെ رضي الله عنهم സലഫുകളുടെ തഫ്സീറിൽ അങ്ങനെ പരാമർശിച്ചിട്ടുണ്ടൊ? അവർ ആയത്തൊ, ഹദീസോ അങ്ങനെ മനസ്സിലാക്കിയിട്ടുണ്ടൊ?. അവരുടെ കർമ്മം അങ്ങനെ ആയിരുന്നൊ? ഇങ്ങനെ നമുക്ക് സത്യം കണ്ടെത്താൻ കഴിയും إن شاء الله. ആയത്തുകൾ, ഹദീസുകൾ ഉദ്ധരിക്കുന്നവരോട്, അവർ പറയുന്ന രീതിയിലുള്ള കർമ്മം സഹാബികളുടെ, സലഫുകളുടെ തഫ്സീറുകളിൽ കാണിച്ചു തരാൻ ആവശ്യപ്പെടുക. ബിദ്ഈ കക്ഷികളും അംഗീകരിക്കുന്ന സഹാബികളുടെ, സലഫുകളുടെ തഫ്സീറുള്ളതാണ്, ഇബ്നു കസീർ, തബരി, ബഗാവിയുടെ തഫ്സീറുകൾ.
അത് കൊണ്ട് നാം സഹാബികളടെ رضي الله عنهم, സലഫുകളുടെ തഫ്സീറുകളെ അടിസ്ഥാനമാക്കിയിട്ടുള്ള തഫ്സീറുകൾ വായിക്കുക. കാരണം സഹാബത്ത് നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ചവരും.
നബി صلى الله عليه وسلم അല്ലാഹുവിൽ നിന്നും പഠിച്ചു. അത് കൊണ്ട് സത്യം , അഥവ അല്ലാഹുവിന്റെ വിശദീകരണം സലഫുകളുടെ തഫ്സീറുകളിലാണുണ്ടാവുക. പിന്നെ ശേഷം വന്ന പണ്ടിതൻമാർ അതിന് വൈരുദ്ധ്യം വരാതെ വിശദീകരിച്ച തഫ്സീറുകൾ. അതല്ലാത്ത തഫ്സീറുകൾ വായിച്ചാൽ പിഴച്ചു പോകാം.
അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
آمين.
അത് കൊണ്ട് നാം സഹാബികളടെ رضي الله عنهم, സലഫുകളുടെ തഫ്സീറുകളെ അടിസ്ഥാനമാക്കിയിട്ടുള്ള തഫ്സീറുകൾ വായിക്കുക. കാരണം സഹാബത്ത് നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ചവരും.
നബി صلى الله عليه وسلم അല്ലാഹുവിൽ നിന്നും പഠിച്ചു. അത് കൊണ്ട് സത്യം , അഥവ അല്ലാഹുവിന്റെ വിശദീകരണം സലഫുകളുടെ തഫ്സീറുകളിലാണുണ്ടാവുക. പിന്നെ ശേഷം വന്ന പണ്ടിതൻമാർ അതിന് വൈരുദ്ധ്യം വരാതെ വിശദീകരിച്ച തഫ്സീറുകൾ. അതല്ലാത്ത തഫ്സീറുകൾ വായിച്ചാൽ പിഴച്ചു പോകാം.
അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
آمين.
ഖുർആനിലെയും സുന്നത്തിലെയും അടിസ്ഥാനപരമായ വിഷയങ്ങളിൽ സഹാബികൾ ഐക്യത്തിലാണ്.അവർക്കിടയിൽ ഭിന്നത ഇല്ല.
എന്നാൽ ശാഖാപരമായ വിഷയങ്ങളിൽ സഹാബത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്.
ഇത് അനുവദനീയമാണ്.ശാഖാപരമായ വിഷയങ്ങളെ കുറിച്ച് ഹദീസിൽ വന്നത് ,
നബി
صلى الله عليه وسلم
പറഞ്ഞു:
وَعَنْ عَمْرِو بْنِ الْعَاصِ - رضى الله عنه - أَنَّهُ سَمِعَ رَسُولَ اَللَّهِ - صلى الله عليه وسلم -يَقُولُ: { "إِذَا حَكَمَ اَلْحَاكِمُ, فَاجْتَهَدَ, ثُمَّ أَصَابَ, فَلَهُ أَجْرَانِ. وَإِذَا حَكَمَ, فَاجْتَهَدَ, ثُمَّ أَخْطَأَ, فَلَهُ أَجْرٌ" }
ഇജതിഹാദ് (ഗവേഷണം ചെയ്യുന്ന ഒരു പണ്ടിതൻ) ശരിയായാൽ അദ്ദേഹത്തിന് രണ്ട് പ്രതിഫലം ( ശരിയായ രീതിയിൽ ഇജതിഹാദ് ചെയ്തത് കൊണ്ടും, ശരിയായ ഫലത്തിൽ എത്തിയത് കൊണ്ടും), ഇജതിഹാദ് തെറ്റിയാൽ ഒരു പ്രതിഫലം (ശരിയായ രീതിയിൽ ഇജതിഹാദ് ചെയ്തത് കൊണ്ട് ഒരു പ്രതിഫലം പക്ഷെ തെറ്റായ ഫലത്തിൽ എത്തിയത് കൊണ്ട് കുറ്റം ഇല്ല).
(സഹീഹ് ബുഖാരി, മുസ്ലിം).
അത് കൊണ്ട് ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത അനുവദനീയമാണ്, എന്നാൽ അടിസ്ഥാനപരമായ വിഷയങ്ങളിൽ ഭിന്നത അനുവദനീയമല്ല. അത് കൊണ്ട് നാം അടിസ്ഥാനപരമായ വിഷയങ്ങളിൽ ഭിന്നിക്കരുത്. സഹാബികളുടെ , സലഫുകളുടെ തഫ്സീറുകൾ പരിശോധിച്ച് സത്യത്തിലേക്കും, ഐക്യത്തിലേക്കും എത്തുക.
ശാഖാപരമായ വിഷയങ്ങളിലും സത്യം ഒന്നേയുള്ളൂ. അത് കൊണ്ട് ശാഖാപരമായ വിഷയങ്ങളിലും സത്യം കണ്ടെത്താൻ നാം ആത്മാർത്ഥമായി ശ്രമിക്കണം. അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment