നബിയുടെ ജന്മദിനാഘോഷം صلى الله عليه وسلم
നബി صلى الله عليه وسلم യുടെ ജന്മദിനാഘോഷം.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു:
" الإحتفال بـ #المولد_النبوي هذا بدعة ما فعله الرسول، ولا أمر به، ولا فعله أصحابه، ولا القرون المفضلة، وإنما فعله المبتدعة بعد خروج من القرون المفضلة"
" നബി ദിനാഘോഷം, അത് ബിദ്അത്താകുന്നു (പുത്തനാചാരം). റസൂൽ അത് (നബി ദിനാഘോഷം) ചെയ്തിട്ടില്ല, അത് ചെയ്യാൻ കൽപിച്ചിട്ടുമില്ല, സ്വഹാബത്തോ , ഉത്തമ സമൂഹമോ ( നബി صلى الله عليه وسلم അടക്കമുള്ള ആദ്യത്തെ മൂന്നു തലമുറ) അത് ചെയ്തിട്ടില്ല,
ഉത്തമ സമൂഹത്തിൽ നിന്നും പുറത്തു പോയ ശേഷം മുബ്തദികൾ (ബിദ്അത്ത് ചെയ്യുന്നവർ - പുത്തനാചാരക്കാർ) മാത്രമാണ് അത് ചെയ്തത് ".
https://mobile.twitter.com/Fwaeed_Alfawzan/status/1191955901768437761?s=08
ഖുർആനിലെ തൗഹീദും മൗലൂദിലെ ശിർക്കും.
മൗലൂദുകാർ പറയുന്നു :
" ارتكبت على الخطأ غير حصر وعدد لك أشكو فيه يا سيدي خيرا النبي ".
" ഞാൻ എണ്ണവും കണക്കും ഇല്ലാതെ തെറ്റ് ചെയ്തു . നബിമാരിൽ ഖൈറായ നേതാവേ , അങ്ങയോട് ഞാൻ ആവലാതി ബോധിപ്പിക്കുന്നു (എനിക്ക് പൊറുത്ത് തരേണമേ) ".
(മങ്കൂസ് മൗലൂദ്).
അല്ലാഹു പറഞ്ഞു:
" ومن يغفر الذنوب إلا الله "
" അല്ലാഹു അല്ലാതെ പാപങ്ങൾ പൊറുക്കാൻ ആർക്കാണ് കഴിയുക? ".
(3:135).
https://mobile.twitter.com/Fwaeed_Alfawzan/status/1191955901768437761?s=08
ഖുർആനിലെ തൗഹീദും മൗലൂദിലെ ശിർക്കും.
മൗലൂദുകാർ പറയുന്നു :
" ارتكبت على الخطأ غير حصر وعدد لك أشكو فيه يا سيدي خيرا النبي ".
" ഞാൻ എണ്ണവും കണക്കും ഇല്ലാതെ തെറ്റ് ചെയ്തു . നബിമാരിൽ ഖൈറായ നേതാവേ , അങ്ങയോട് ഞാൻ ആവലാതി ബോധിപ്പിക്കുന്നു (എനിക്ക് പൊറുത്ത് തരേണമേ) ".
(മങ്കൂസ് മൗലൂദ്).
അല്ലാഹു പറഞ്ഞു:
" ومن يغفر الذنوب إلا الله "
" അല്ലാഹു അല്ലാതെ പാപങ്ങൾ പൊറുക്കാൻ ആർക്കാണ് കഴിയുക? ".
(3:135).
സഹീഹുൽ മുസ്ലിമിലെ റിപ്പോർട്ട്, ആയിഷ رضي الله عنها പറഞ്ഞു:
أتوب إلى الله وإلى رسوله
" ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു, അവന്റെ റസൂലിനോടും (പാപമോചനം തേടുന്നു )".
അപ്പോൾ ഈ റിപ്പോർട്ടിൽ റസൂൽ صلى الله عليه وسلم യോട് പാപമോചനം തേടുന്നല്ലോ, ഇത് ശിർക്കല്ലല്ലൊ എന്നാണ് ചോദ്യം. അപ്പോൾ മാലമൗലീദുകളിൽ എന്താണ് തെറ്റ്?
എന്നാൽ ഇവിടെ ആയിഷ رضي الله عنها റസൂലിനോട് صلى الله عليه وسلم അദ്ദേഹത്തിന്റെ ജീവിതകാലത്ത്
അദ്ദേഹത്തോട് അവർ വ്യക്തിപരമായി ചെയ്തു പോയ പാപങ്ങൾക്ക് പാപമോചനം തേടുകയാണ് , പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം ഇങ്ങനെ പറഞ്ഞിട്ടില്ല. മരണത്തിന് മുമ്പ് എല്ലാ സത്യവിശ്വാസികളും പരസ്പരം പാപം പൊറുക്കാൻ ആവശ്യപ്പെടണമല്ലൊ.
മരണശേഷം റസൂലിനോടോ صلى الله عليه وسلم മഹാന്മാരൊടോ പാപമോചനം തേടാൻ പാടില്ല. ശിർക്കാണ്. കടുതൽ താഴെ കാണുന്ന ലിങ്കുകളിൽ വായിക്കാം إن شاء الله
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment